ഒമാനിൽ ശൈത്യകാലം ഡിസംബർ 21 മുതലെന്ന് കാലാവസ്ഥാ വിദഗ്ദൻ

ഒമാനിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഒമാൻ മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ദൻ പറഞ്ഞു. ഒമാനിൽ ശൈത്യകാലം ഡിസംബർ 21 അല്ലെങ്കിൽ 22നോ ആരംഭിക്കും. നിലവിൽ പ്രഭാതങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രികാലങ്ങളിൽ താപനില താഴ്ന്ന നിലയിലാണ്. പലയിടത്തും 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് സാദിഖിലാണ്. 12.3 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. ബിദിയ്യ, ഹൈമ, മസ്യുന, മുഖ്ഷിൻ എന്നിവിടങ്ങളിൽ 17 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. വാദി ബാനി…

Read More

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ സ്ഥിരം സമിതിയിൽ മൂന്ന് ഒമാനികൾ

കായിക മേഖലയിലെ വൈദഗ്ധ്യവും കഴിവും കണക്കിലെടുത്ത് മൂന്ന് ഒമാനികളെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ കമ്മിറ്റികളിലെ പ്രമുഖ സ്ഥാനങ്ങളിലേക്ക് നിയമിച്ചു. ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്‍റെ മെഡിക്കൽ കമ്മിറ്റി ചെയർമാനായി ഡോ. സയ്യിദ് സുൽത്താൻ യാറൂബ് അൽ ബുസൈദിയെയാണ് നിയമിച്ചത്. ഹെൽത്ത് കെയർ, സ്‌പോർട്‌സ് മെഡിസിൻ എന്നിവയിലെ അദ്ദേഹത്തിന്‍റെ വിപുലമായ അനുഭവവും പരിശ്രമങ്ങളും പരിഗണിച്ചാണ് സുപ്രധാന ചുമതല നൽകിയിരിക്കുന്നത്. കൗൺസിലിന്‍റെ മീഡിയ കമ്മിറ്റി അംഗമായി അഹമ്മദ് സെയ്ഫ് അൽ-കഅബി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കായിക മേഖലയിലെ സമത്വത്തെ പിന്തുണക്കുന്നതിലും സ്ത്രീകളെ…

Read More

മയക്കുമരുന്ന് കടത്ത് ; യാത്രക്കാരൻ മസ്കത്ത് വിമാനത്താവളത്തിൽ പിടിയിൽ

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചയാളെ അധികൃതർ പിടികൂടി. ഏഷ്യൻ പൗരനായ പ്രതിയിൽനിന്നും 120 ഹെറോയിൻ ഗുളികകൾ കണ്ടെടുത്തു. വയറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ നേരിടുന്നതിനുള്ള ഡയറക്ടറേറ്റ് ജനറലാണ് പിടികൂടിയത്. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Read More

ഒമാൻ ആഭ്യന്തരമന്ത്രി ദോഹയിൽ

ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 41-മത് യോഗത്തിൽ പങ്കെടുക്കാൻ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ദോഹയിലെത്തി. ദോഹ ഇന്‍റർനാഷനൽ എയർപോർട്ടിലെ അമീരി ലോഞ്ചിൽ എത്തിയ സയ്യിദ് ഹമൂദിനെയും അനുഗമിച്ച പ്രതിനിധി സംഘത്തെയും ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേന കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഊഷ്മളമായി സ്വീകരിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെയും ആഭ്യന്തര സുരക്ഷ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരും…

Read More

ഒമാൻ ദേശീയ ദിനം ആഘോഷിച്ച് റഷ്യയിലെ ഒമാൻ എംബസി

സുൽത്താനേറ്റിന്റെ 54-മത് ദേശീയദിനം റഷ്യയിലെ ഒമാൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. റഷ്യയുടെ ഒമാൻ അംബാസഡർ ബലാറസിലെ ഒമാന്‍റെ നോൺ റസിഡന്‍റ് അംബാസഡറുമായ അമൗദ് സലിം അൽ തുവൈഹിന്‍റെ കാർമികത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. റഷ്യയുടെ അംഗീകാരമുള്ള നയതന്ത്ര സേനാംഗങ്ങൾ, മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർ, ബിസിനസുകാർ, റഷ്യയിലെ ഒമാനി വിദ്യാർഥികൾ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. സ്വീകരണത്തോടനുബന്ധിച്ച് ഒമാന്‍റെ ടൂറിസം സാധ്യതകളും അടയാളങ്ങളും ഉയർത്തിക്കാട്ടുന്ന ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. ഒമാന്‍റെ ചരിത്രവും വിശദീകരിച്ചു.

Read More

ഒമാൻ ദേശീയ ദിനാഘോഷം ; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആദരിച്ച് സുൽത്താൻ

ദേശീയദിനാഘോഷത്തേടനുബന്ധിച്ച് മന്ത്രിമാർ, ഉന്നതർ, പ്രഗല്ഭർ തുടങ്ങിയവർക്ക് രാജകീയ മെഡലുകൾ നൽകി. ദേശീയ കടമ നിർവഹിക്കുന്നതിലുള്ള അവരുടെ പങ്കിനെ അഭിനന്ദിച്ചാണ് അൽബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഒമാൻ സിവിൽ ഓർഡർ സെക്കൻഡ് ക്ലാസ് മെഡലുകൾ ഏറ്റുവാങ്ങിയവർ: സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സഈദ്, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, പ്രൈവറ്റ് ഓഫിസ്…

Read More

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഒമാൻ

വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ നടത്തുന്ന വികസന കുതിപ്പുകളെ സാക്ഷ്യപ്പെടുത്തിയും ഒമാൻ 54ആം ദേശീയദിനം ആഘോഷിച്ചു.ദേശസ്നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറും പ്രഖ്യാപിച്ചും സുൽത്താന് ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചും ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. വിവിധ വിലായത്ത് സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ റാലികളും സംഘടിപ്പിച്ചു. ദേശീയ പതാകയും സുൽത്താന്‍റെ ചിത്രങ്ങളും വഹിച്ചുള്ള റാലിയിൽ കുട്ടികളുമടക്കം നിരവധിപേർ പങ്കാളികളായി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന സുൽത്താന് നന്ദി…

Read More

ഒമാൻ ദേശീയ ദിനാഘോഷം ; സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച സീബിലും ബർക്കയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. സീബ് വിലായത്തിലെ അൽ ബറക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ ബർക്ക വിലായത്തിലെ ഹൽബൻ ഏരിയ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് താൽക്കാലികമായി പാർക്കിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആർ.ഒ.പി പറഞ്ഞു. രാവിലെ എട്ട് മണി മുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം. ഡ്രൈവർമാർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും പൊതുതാൽപര്യങ്ങൾക്കായി പൊലീസുകാരുമായി സഹകരിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.

Read More

54ആം ദേശീയദിനാഘോഷ നിറവിൽ ഒമാൻ ; സുൽത്താൻ ഹൈതം ബിൻ താരിഖിനെ ആശംസ അറിയിച്ച് രാഷ്ട്ര നേതാക്കൾ

ഇന്ന് ഒമാന്‍ ദേശീയ ദിനം. വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് രാജ്യം 54ആം ദേശീയ ദിന ആഘോഷ നിറവിലാണ്. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ തെരുവോരങ്ങള്‍ കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ലേസര്‍ ഷോകളും, നൃത്ത സംഗീത കലാ പരിപാടികളും ദേശീയ ദിനത്തിന്റെ ഭാഗമായി…

Read More

ചൂടിനോട് വിടപറഞ്ഞ് ഒമാൻ ; ശൈത്യകാലം എത്തുന്നു , പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖല

ശൈത്യ കാലത്തിന്റെ വരവറിയിച്ച് താപനില കുറഞ്ഞുതുടങ്ങിയപ്പോൾ പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖലയും. ഒമാന്റെ പലഭാഗങ്ങളിലും താപനില കുറഞ്ഞതോടെ പാർക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തീരദേശത്തോടുത്ത മേഖലകളിൽ രാത്രി കാലങ്ങളിൽ നല്ല തണുപ്പാണ്. ഒമാനിലെ താപനില കുറഞ്ഞ് വരുകയാണെന്ന് കാലവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇത് തണുപ്പ് കാലത്തിന്റെ വരവിന്റെ സൂചനയാണെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈഖിലാണ്. 11.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില….

Read More