അബൂദബിയിൽ 965 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു

അബൂദബിയിൽ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട 965 ഇരുചക്രവാഹനങ്ങൾ അബൂദബി സിറ്റി മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. നഗരഭംഗി കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 922 സൈക്കിളുകളും 43 ഇലക്ട്രിക് ബൈക്കുകളും പിടിച്ചെടുത്തത്. അബൂദബി, അല്‍ ദാന, അല്‍ ഹൊസന്‍, അല്‍ മുഷ് രിഫ്, സായിദ് പോര്‍ട്ട്, അല്‍ റീം ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ്, അല്‍ മറിയ ഐലന്‍ഡ്, അല്‍ ഹുദൈരിയാത്ത് എന്നിവിടങ്ങളിലാണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റിയും എമിറേറ്റ്‌സ് ഓക്ഷനും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയത്. പൊതുശുചിത്വ മാനദണ്ഡം ലംഘിച്ച മോട്ടോര്‍ സൈക്കിള്‍…

Read More

നിയമലംഘനം; എട്ടുമാസത്തിനിടെ 3779 ഇരുചക്രവാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്

ഗതാഗത സുരക്ഷ നിയമങ്ങൾ ലംഘിച്ച 3779 ഇരുചക്ര വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്. എട്ടു മാസത്തിനിടെ നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇത്രയധികം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. 2286 സൈക്കിളുകൾ, 771 ഇലക്ട്രിക് ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇരുചക്ര വാഹന ഉപയോക്താക്കൾക്കായി ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് ട്രാഫിക്കുമായി കൈകോർത്ത് നായിഫ് പൊലീസ് സ്റ്റേഷൻ ജനുവരി മുതൽ ആഗസ്റ്റ് വരെ ട്രാഫിക് ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഈ കാമ്പയിനിന്‍റെ ഭാഗമായി വിവിധ ഇടങ്ങളിൽ…

Read More