ഒമാനിൽ പ്രസവാവധി ഇൻഷൂറൻസ് ജൂലൈ 19 മുതൽ ; പ്രവാസികൾക്കും ബാധകം

ഒമാനിൽ ജോലിചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കുമുള്ള പ്രസവാവധി ഇൻഷുറൻസ് ജൂലൈ 19 മുതൽ നടപ്പിലാക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്.പി.എഫ്.) ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. ഇത് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്കും ബാധകമാണ്. കൂടാതെ താത്കാലിക കരാറുകൾ, പരിശീലന കരാറുകൾ, വിരമിച്ച തൊഴിലാളികൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള കരാറുകളും ഇതിലുൾപ്പെടുന്നു. രാജ്യത്ത് ജോലിചെയ്യുന്ന ഒമാനിപൗരന്മാരെ കൂടാതെ പ്രവാസികളായ ഇതര തൊഴിലാളികൾക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്. ഇത് സംബന്ധിച്ച് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിന്‍റെ ഡയറക്ടർ ബോർഡ്…

Read More

ഒമാനിലെ മുസന്നയിൽ കാറുകൾക്ക് തീപിടിച്ചു

ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിൽ വാഹനങ്ങൾ കത്തി നശിച്ചു. മുസന്നയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളാണ് അഗ്നിക്കിരയായത്. എസ്.യു.വി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കാണ് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകട കാരണം അറിവായിട്ടില്ല. ചൂട് കനത്തതോടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽനിന്ന് തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Read More

യെമൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യമന്ത്രി

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി യമൻ വിദേശ-പ്രവാസികാര്യ മന്ത്രി ഷയാ മൊഹ്‌സിൻ സിന്ദാനിയുമായി കൂടിക്കാഴ്ച നടത്തി. ദോഹയിൽ നടന്ന ജി.സി.സി-യെൻ മന്ത്രിതല യോഗത്തിന്‍റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഒമാനും യമനും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴവും എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സംയുക്ത താൽപര്യവും ഇരുനേതാക്കളും അടിവരയിട്ട് പറഞ്ഞു. യമന്‍റെ സുരക്ഷക്കും സുസ്ഥിരതക്കും പിന്തുണ നൽകുന്നതിനും രാജ്യത്തിന്‍റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ശക്തിപ്പെടുത്തുന്നതിനും ഇരുപക്ഷവും തമ്മിലുള്ള തുടർച്ചയായ ചർച്ചകളും സഹകരണത്തെ കുറിച്ചും…

Read More

വ്യോമയാന സഹകരണം ശക്തപ്പെടുത്തി ഒമാനും ടുണീഷ്യയും ; കരാറിൽ ഒപ്പ് വച്ചു

വ്യോമ സേവന സഹകരണം ശക്തിപ്പെടുത്തി ഒമാനും ടുണീഷ്യയും. ഇതുമായി ബന്ധപ്പെട്ട് 1985 മുതലുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം ഒമാനിലേക്കും ടുണീഷ്യയിലേക്കും പരിധിയില്ലാത്ത നേരിട്ടുള്ള ഫ്ലൈറ്റുകൾ സുഗമമാക്കുകയും ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി പ്രവർത്തനപരവും സാങ്കേതികവുമായ സഹകരണം വർധിപ്പിക്കുകയും ചെയ്യും. ഇരു രാജ്യങ്ങളിലെയും വിമാനത്താവളങ്ങൾക്കിടയിൽ പാസഞ്ചർ, കാർഗോ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നിയുക്ത എയർലൈനുകളെ ഇത് പ്രാപ്തമാക്കുകയും കോഡ് ഷെയർ ക്രമീകരണങ്ങൾ അനുവദിക്കുകയും ചെയ്യും. ഇത് വ്യോമഗതാഗത സേവനങ്ങളെ…

Read More

ഖരീഫ് സീസൺ ; മുന്നൊരുക്കം നടത്തി അൽ വുസ്ത ഗവർണറേറ്റ്

ഒമാനിലെ ഖരീഫ് സീസണിന്‍റെ ഭാഗമായി മുന്നൊരുക്കങ്ങൾ നടത്തി അൽ വുസ്ത ഗവർണറേറ്റ്. ആദം-തുംറൈത് റോഡ്, സിനാവ്-ദുകം-ഹാസിക് റോഡ്, അൽ അഷ്ഖറ-മാഹൂത്ത് റോഡ്, മകഹൂത്ത്-അൽ സമൈം തുടങ്ങിയ ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽനിന്ന് മണൽ കൂനകൾ നീക്കം ചെയ്യുന്നതിലാണ് തങ്ങളുടെ വകുപ്പ് ഏർപ്പെട്ടിരിക്കുന്നതെന്ന് അൽവുസ്ത ഗവർണറേറ്റിലെ റോഡ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബഖിത് സലിം അൽ അവായിദ് പറഞ്ഞു. ഹൈമവിലായത്തിലെ റോഡ് ലിങ്കുകളുടെ നടത്തിപ്പിനായി വകുപ്പ് ടെൻഡർ നൽകിയതായും അൽ അവായിദ് കൂട്ടിച്ചേർത്തു.

Read More

വാഹനങ്ങളുടെ സാങ്കേതിക പരിശോധന ; ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി

വാഹന സാങ്കേതിക പരിശോധന സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ പദ്ധതിക്ക് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) തുടക്കം കുറിച്ചു. പൊലീസ് ആൻഡ് കസ്റ്റംസ് ജനറൽ ഇൻസ്പെക്ടർ ലെഫ്റ്റനന്‍റ് ജനറൽ ഹസൻ മുഹ്‌സിൻ അൽ ശ്രൈഖിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സേവന വ്യവസ്ഥയെ നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ ഒമാനികളുടെ പൂർണ ഉടമസ്ഥതയിലായിരിക്കുകയും യോഗ്യതയുള്ള അതോറിറ്റിയിൽനിന്നുള്ള അംഗീകാരങ്ങളും ആവശ്യകതകളും പാലിക്കുകയും വേണം. സാങ്കേതിക പരിശോധകർക്കുള്ള പ്രത്യേക യോഗ്യതകൾ ഇവയാണ്: ഒരു അംഗീകൃത…

Read More

നിക്ഷേപ അവസരങ്ങൾ തേടി ഒമാനും ഉസ്ബക്കിസ്ഥാനും

ഒമാനിലെയും ഉസ്ബകിസ്താനിലെയും നിക്ഷേപ അവസരങ്ങളും സാധ്യതകളും കണ്ടെത്തുന്നതിനായി ബിസിനസ് ഫോറം സംഘടിപ്പിച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബിസിനസ് ഫോറത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രികൾ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനായി ധാരണ പത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു. ഒമാനി, ഉസ്ബെക് കമ്പനികൾ തമ്മിൽ നിരവധി ധാരണപത്രങ്ങളും ഒപ്പിട്ടു. ഫോറത്തിൽ, ഒമാനിലെ നിക്ഷേപം, ടൂറിസം, സാമ്പത്തിക ചുറ്റുപാടുകൾ എന്നിവയുടെ പ്രധാന ഘടകങ്ങളും വിവിധ മേഖലകളിലെ നിക്ഷേപകർക്ക് നൽകുന്ന സൗകര്യങ്ങളും…

Read More

ഒമാനിലെ ത്രീജി മൊബൈൽ സേവനം ഘട്ടം ഘട്ടമായി നിർത്തും

രാജ്യത്തെ മൂന്നാം തലമുറ (ത്രീ ജി) മൊബൈൽ സേവനങ്ങൾ ഘട്ടം ഘട്ടമായി നിർത്താൻ ടെലികമ‍്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ലൈസൻസുള്ള ടെലികമ‍്യൂണിക്കേഷൻ ദാതാക്കളുമായി സഹകരിച്ചു നടത്തുന്ന നിർത്തലാക്കൽ പദ്ധതി ജൂലൈ മുതൽ ആരംഭിക്കും. ടെലികമ‍്യുണിക്കേഷൻ ഓഫറുകൾ ഒപ്റ്റിമൈസ് ചെയ്യുക, സ്പെക്ട്രം വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുക, സേവന നിലവാരം വർധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെലികമ‍്യൂണിക്കേഷനിൽ ആധുനിക സാങ്കേതിക വിദ്യകളുടെ വർധിച്ചുവരുന്ന പ്രാധാന്യവും ആഗോള സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്‍റെയും ഭാഗമായാണ്…

Read More

ഡിജിറ്റൽ പരിവർത്തനം ; മികച്ച മുന്നേറ്റവുമായി ഒമാനിലെ സർക്കാർ സ്ഥാപനങ്ങൾ

ഒമാനിലെ സർക്കാർ സ്ഥാപനങ്ങൾ ഡിജിറ്റൽ പരിവർത്തനത്തിൽ മികച്ച മുന്നേറ്റം നടത്തുന്നു. കഴഞ്ഞവർഷം ഉദ്ദേശിച്ചതിന്‍റെ 72 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ കഴിഞ്ഞവർഷത്തെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ‘തഹ്‌വൗൽ’ ഗവൺമെന്‍റ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാം കഴിഞ്ഞവർഷം 53 ശതമാനത്തിലെത്തി. ഗവർണറേറ്റുകൾ 56 സർക്കാർ സ്ഥാപനങ്ങളിൽ 54 ശതമാനം ശരാശരി പ്രകടനവും കൈവരിച്ചു. ടെലികമ‍്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, മസ്‌കത്ത് ഗവർണറേറ്റ്, റോയൽ ഒമാൻ പൊലീസ്, പ്രത്യേക സാമ്പത്തിക മേഖലകൾക്കും…

Read More

ഹിജ്റ പുതുവർഷം ; ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധി

ഹിജ്റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനകാർക്ക് അവധി ബാധകമായിരിക്കും.

Read More