നിരോധിത കളിപ്പാട്ടങ്ങളുടെ വിൽപന ; ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ നിന്ന് 1664 കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു

ദാഹിറ ഗവർണറേറ്റിൽ നിന്ന് 1664 നിരോധിത കളിപ്പാട്ടങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു.നിരോധിത ജെല്ലിയും സ്ലിം അധിഷ്ഠിത കളിപ്പാട്ടങ്ങളുമാണ് പ്രവാസി വ്യാപാരിയുടെ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തത്. പ്രാദേശിക വിപണികളിൽ ഈ നിരോധിത വസ്തുക്കൾ വിൽക്കുന്നതിനെക്കുറിച്ചുള്ള വിവരത്തെതുടർന്നായിരുന്നു പരിശോധന. ഇത്തരത്തിലുള്ള പ്രവർത്തനം ഉപഭോക്തൃ സംരക്ഷണ നിയമം, എക്സിക്യൂട്ടിവ് ചട്ടങ്ങൾ, തീരുമാനങ്ങൾ എന്നിവയുടെ ലംഘനമാണ്. ജെല്ലി, സ്ലിം അധിഷ്ഠിത കളിപ്പാട്ടങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികളിൽനിന്ന് ആവശ്യമായ അനുമതികൾ നേടേണ്ടതാണ്.പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കാനായി കണ്ടുകെട്ടുകയും നിയമലംഘകർക്ക് 500 റിയാൽ പിഴ…

Read More

ദോഫാർ ഗവർണറേറ്റിൽ മൂടൽ മഞ്ഞ് ; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദോഫാർ ഗവർണറേറ്റിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും വാഹനമോടിച്ചെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ദോഫാർ ഗവർണറേറ്റിൽ തുടർച്ചയായി ചാറ്റൽമഴ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് പർവതനിരകളിലടക്കം മൂടൽമഞ്ഞിന് ഇടയാക്കുന്നത്. മഴയും മൂടല്‍ മഞ്ഞും പൊടിപടലങ്ങളും കാരണം ദൃശ്യപരത കുറഞ്ഞതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂടല്‍ മഞ്ഞുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷാ നിര്‍ദേശങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസും രംഗത്തുണ്ട്. ഖരീഫ് സഞ്ചാരികളില്‍ അധികപേരും ദോഫാറിലേക്ക്…

Read More

ഒമാനിലെ വാദി കബീർ മസ്ജിദിന് സമീപം വെടിവെയ്പ്പ് ; നാല് പേർ കൊല്ലപ്പെട്ടു

ഒമാൻ മസ്കത്തിലെ വാദികബീർ മസ്ജിദ് പരിസരത്തുണ്ടായ വെടിവെപ്പിൽ നാലുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിന്ത്രണ വിധേയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്നും എന്താണ് വെടിപ്പിന് കാരണമായതെന്നും വ്യക്തമായിട്ടില്ല.തിങ്കാളാഴ്ച രാത്രി പത്തരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുവായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ഈ സമയം എഴുന്നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More

ഗാസ പ്രതിസന്ധി ; ഒമാൻ വിദേശകാര്യമന്ത്രിയും യുകെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച ചെയ്തു

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി യുണൈറ്റഡ് കിങ്ഡത്തിന്‍റെ വിദേശകാര്യ വികസനകാര്യ സെക്രട്ടറിയായി നിയമിതനായ ഡേവിഡ് ലാമിയുമായ ഫോണിൽ സംസാരിച്ചു. പുതുതായി ചുമതലയേറ്റ സെക്രട്ടറി ലാമിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്‍റെ പുതിയ ഉത്തരവാദിത്വത്തിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു. ഒമാനും യു.കെയും തമ്മിലുള്ള സഹകരണ ബന്ധങ്ങളിൽ കൂടുതൽ വികസനവും സമൃദ്ധിയും വളർത്തേണ്ടതിന്‍റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. ഗാസ്സയിലെയും വിശാലമായ പലസ്തീൻ പ്രദേശങ്ങളിലെയും ഭയാനകമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും ചർച്ച ചെയ്തു. അന്താരാഷ്ട്ര വെടിനിർത്തൽ, ദുരിതാശ്വാസ സാമഗ്രികൾ…

Read More

വിദേശ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസമാഹരണം ; നിരോധനം ഏർപ്പെടുത്തി ഒമാൻ

വിദേശങ്ങളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ധനസമാഹരണം ഒമാൻ നിരോധിച്ചു. അടുത്തിടെ ഏർപ്പെടുത്തിയ വിലക്ക് നാഷനൽ ഓർഗൻ ട്രാൻസ്‌പ്ലാന്‍റ് പ്രോഗ്രാമിലെ അവയവദാന വിഭാഗം മേധാവി ഡോ.ഖാസിം ബിൻ മുഹമ്മദ് ബിൻ സുലൈമാൻ അൽ ജഹ്ദാമിയാണ് സ്ഥിരീകരിച്ചത്. കച്ചവടം ലക്ഷ്യമാക്കി അവയവം മാറ്റിവെക്കലിനുള്ള സംഭാവനകൾ ചാരിറ്റബിൾ ഗ്രൂപ്പുകൾ പരസ്യപ്പെടുത്തുന്നതായി ആരോഗ്യമന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. സാമൂഹിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ അവയവമാറ്റത്തിനായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഡോ. അൽ ജഹ്ദാമി പറഞ്ഞു. അത്തരം നടപടിക്രമങ്ങൾ പലപ്പോഴും നിയമപരവും…

Read More

ഒമാനിൽ കനത്ത ചൂടിന് നേരിയ ആശ്വാസം

കത്തുന്ന ചൂടിന് ഒമാനിൽ നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ താപനില 44 ഡിഗ്രിയിലേക്ക് താഴ്ന്നതോടെയാണ് ചൂടിന് ആശ്വാസം അനുഭവപ്പെട്ട് തുടങ്ങിയത്. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് റുസ്താഖിലാണ്- 44.6 ഡിഗ്രി സെൽഷ്യസ്. സാമൈൽ, മസ്യൂന എന്നിവിടങ്ങളിൽ 44.4 ഡിഗ്രി സെൽഷ്യസാണ് ചൂട് അനുഭവപ്പെട്ടത്. മക്‌ഷിൻ 44.3 ഡിഗ്രി സെൽഷ്യസ്, സുനൈന 44.2, അൽ അവാബി, ഹംറ അദ് ദുരുഇ 44.1, ബിദ്ബിദ് 44 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ചൂട്. ദിവസങ്ങൾക്കുമുമ്പ് പലയിടങ്ങളിലും…

Read More

ഇ-ടൂറിസ്റ്റ് വിസ ഇനി എളുപത്തിൽ സ്വന്തമാക്കാം ; നടപടികൾ എളുപ്പമാക്കി റോയൽ ഒമാൻ പൊലീസ്

ടൂറിസം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഒമാൻ സന്ദര്‍ശിക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ ഇലക്ട്രോണിക് വിസ ലഭിക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്. ടൂറിസം സീസൺ ആരംഭിച്ചതോടെ ദിനേന ആയിരക്കണക്കിന് ആളുകളാണ് വിസക്കായി അപേക്ഷിക്കുന്നത്. ഇത് മുന്നിൽക്കണ്ടാണ് നടപടികൾ എളുപ്പമാക്കിയിരിക്കുന്നത്.തൊഴിലുടമ, തൊഴിലുടമ അല്ലാത്തവര്‍, ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവർക്കെല്ലാം ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാം. ഒമാനില്‍ എത്തുന്നതിന്റെ നാലു ദിവസം മുമ്പെങ്കിലും വിസ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളുടെ നില അനുസരിച്ച് നടപടിക്രമങ്ങളുടെ സമയം വ്യത്യാസപ്പെട്ടേക്കാം. റോയൽ ഒമാൻ പൊലീസിന്‍റെ വെബ്‌സൈറ്റ്…

Read More

ഒമാനിലെ ഇന്ധന സ്റ്റേഷനുകളിൽ പരിശോധനയുമായി അധികൃതർ

തെക്കൻ ബാത്തിനയിലെ ഇന്ധന സ്റ്റേഷനുകളിൽ പരിശോധനയുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതർ. സ്റ്റേഷനുകൾ മതിയായ സേവനങ്ങൾ നൽകുന്നുണ്ടെന്നും എല്ലാ ചട്ടങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയായിരുന്നു ഗവർണറേറ്റിലുടനീളം നടത്തിയ പരിശോധനയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇന്ധന ചില്ലറ വിൽപന മേഖലയിലെ സേവന വ്യവസ്ഥകളിലും പ്രവർത്തന രീതികളിലും ഉയർന്ന നിലവാരം പുലർത്തുന്നതിനുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.

Read More

ഒമാൻ കടുത്ത ചൂടിൽ വെന്തുരുകി ഒമാൻ ; 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബുറൈമി ഗവർണറേറ്റിൽ

കനത്ത ചൂടിൽ ഒമാൻ വെന്തുരുകുന്നു. വിവിധ പ്രദേശങ്ങിൽ 50 ഡിഗ്രി സെൽഷ്യസിന് അടുത്താണ് താപനില  രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ ആണ്.49.8 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. ദാഹിറ ഗവർണറേറ്റിലെ ഹംറ അദ്ദുരു സ്റ്റേഷനും 49.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. തൊട്ടടുത്ത് വരുന്നത് അൽവുസ്ത ഗവർണറേറ്റിലെ അൽ ഫഹുദ് സ്റ്റേഷൻ ആണ്. 48.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ട ചൂട്. ദാഹിറ ഗവർണറേറ്റിലെ ഇബ്രി…

Read More

ഒമാനിലെ വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിത്തം ; ഡ്രൈവർ മരിച്ചു

വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ബിദ്ബിദിലെ ശർഖിയ എക്‌സ്‌പ്രസ് വേയിലേക്കുള്ള പാലത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം. ഇന്ധന ടാങ്കർ മറിഞ്ഞതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലേക്കുള്ള റോഡിൽ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പിന്നീട് ബന്ധപ്പെട്ട അധികൃതർ എത്തി ഈ…

Read More