ഒമാൻ്റെ സമഗ്ര വികസനം ; അഭിനന്ദനം അറിയിച്ച് ഒമാൻ സുൽത്താൻ

രാജ്യത്തിന്റെ സമഗ്രവികസനത്തിനും വളർച്ചക്കും മുന്നേറ്റത്തിനും കൗൺസിലും അതിന്റെ കമ്മിറ്റികളും വിവിധ സർക്കാർ യൂനിറ്റുകളും നൽകിയ സംഭാവനകളെ അഭിനന്ദിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. അൽ ബറക കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുൽത്താൻ അഭിനന്ദനം അറിയിച്ചത്. സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്ന പോസിറ്റിവ് ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനും തന്ത്രപരമായ സാമ്പത്തിക, കൂടാതെ സർക്കാർ നടപ്പാക്കുന്ന പ്രോഗ്രാമുകൾക്കും പദ്ധതികൾക്കും ലഭ്യമായ പങ്കാളിത്ത അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കിനെ പിന്തുണക്കാനും മന്ത്രിസഭയോട് നിർദേശിച്ചു. ഒമാനി വ്യവസായങ്ങളെ ഉത്തേജിപ്പിക്കുക, പ്രാദേശിക…

Read More

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഇന്ന് മുതൽ നിരോധനം

രാജ്യത്ത് വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചിക്ക് ഏർപ്പെടുത്തിയ നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. തുണിത്തരങ്ങൾ, ടെക്സ്റ്റൈൽസ് വസ്ത്രങ്ങൾ, ഇവയുടെ മറ്റ് സ്റ്റോറുകൾ, തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന, ഇവയുടെ അറ്റകുറ്റപ്പണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് സഞ്ചികൾക്ക്…

Read More

ഒമാൻ ബൊട്ടാണിക് ഗാർഡൻ ഈ വർഷം നാടിന് സമർപ്പിക്കും

ഒമാനിന്‍റെ സസ്യവൈവിധ്യങ്ങളെയും ജൈവ പാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്ന ഒമാൻ ബോട്ടാണിക് ഗാർഡൻ ഈ വർഷം നാടിന് സമർപ്പിക്കും. നിർമാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. തലസ്ഥാന നഗരമായ മസ്കത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലായത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാനിന്‍റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബൊട്ടാണിക്…

Read More

അറേബ്യൻ ഗൾഫ് കപ്പ് ; ഒമാൻ ഇന്നിറങ്ങും , എതിരാളി സൗദി അറേബ്യ

അറേബ്യൻ ഗൾഫ് കപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. കുവൈത്തിലെ ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ശക്തരായ സൗദി അറേബ്യയാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 6.30നാണ് കളി. രാത്രി 9.45ന് നടക്കുന്ന രണ്ടാം സെമിയിൽ കുവൈത്ത് ബഹ്റൈനുമായും ഏറ്റുമുട്ടും. തിളക്കമാർന്ന പ്രകടനത്തോടെ സെമിയിൽ കടക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായിട്ടാണ് കോച്ച് ജബിർ അഹമ്മദിന്റെ കുട്ടികൾ ഇന്ന് പന്ത് തട്ടാനിറങ്ങുന്നത്. ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങളിൽ ആദ്യം ഗോൾ വഴങ്ങിയിട്ടും പതറാതെ…

Read More

പുതുക്കിയ വൈദ്യുതി നിരക്ക് ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ

രാജ്യത്തെ പുതുക്കിയ വൈദ്യുതി നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വിസസ് റഗുലേഷന്‍ (എ.പി.എസ്.ആര്‍) പാര്‍പ്പിട, വമ്പന്‍ പാര്‍പ്പിടേതര ഉപയോക്താക്കള്‍ക്കുള്ള വൈദ്യുത നിരക്ക്, കണക്ഷന്‍, വിതരണ ഫീസുകളാണ് പുതുക്കിയത്. പുതുക്കിയ താരിഫുകൾ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ, അഗ്രികൾച്ചറൽ, ഫിഷറീസ് എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിലുടനീളം വൈദ്യുതി വില ക്രമീകരിക്കാൻ ലക്ഷ്യമിടുന്നു. ഊര്‍ജ മന്ത്രിയും അതോറിറ്റി ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സാലിം ബിന്‍ നാസര്‍ അല്‍ ഔഫി കോസ്റ്റ് റിഫ്ലക്ടീവ് താരിഫ് റെഗുലേഷനും…

Read More

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ഒമാനിൽ ജനുവരി രണ്ട് മുതൽ മഴയ്ക്ക് സാധ്യത

ജനുവരി രണ്ട് മുതൽ അഞ്ചുവരെ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും. താപനിലയിൽ പ്രകടമായ ഇടിവ്, പർവതപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടൽ, പൊടിക്കാറ്റ് എന്നിവക്കും സാധ്യതയുണ്ട്. യാത്ര ചെയ്യുമ്പോഴോ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈസഖിലായിരുന്നു. 6.5ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടത്തെ താപനില….

Read More

ഇറാൻ – ഒമാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ടെഹ്‌റാനില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഖ്ച്ചിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക സഹകരണവും നയതന്ത്രബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടന്നു. വ്യാപാരം, ഊര്‍ജം, പ്രാദേശിക സുരക്ഷ എന്നിവയുള്‍പ്പെടെ പരസ്പര താൽപര്യമുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും വിശകലനം ചെയ്തു. ഗള്‍ഫ് മേഖലക്കുള്ളില്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിലും പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലുമുള്ള കാഴ്ചപ്പാടുകളും ഇരുവരും പരസ്പരം കൈമാറി.

Read More

ഹൃദയാഘാതം ; തൃശൂർ സ്വദേശി ഒമാനിൽ വച്ച് നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശ്ശൂർ കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാത്യൂസ് ചിറമ്മൽ ജോസ് ആണ് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു മാതാവ്: റിട്ട അധ്യാപിക കൊച്ചുമേരി. ഭാര്യ:കരോലിൻ (കിംജി രാംദാസ് കമ്പനി). സഹോദരൻ:ആൻഡ്രൂസ് (യു.എ. ഇ സ്പിന്നീസ് കമ്പനി).

Read More

സൈനിക സഹകരണം ശക്തിപ്പെടുത്തൽ ; ഒമാൻ – സൗദി സംയുക്ത സൈനിക അഭ്യാസം സമാപിച്ചു

സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയിൽ നടന്ന ആദ്യത്തെ സംയുക്ത ഒമാനി-സൗദി സൈനികാഭ്യാസം സമാപിച്ചു. ‘സോളിഡാരിറ്റി-1’ എന്ന പേരിൽ നടക്കുന്ന അഭ്യാസ പ്രകടനത്തിൽ ഒമാനിലെ റോയൽ ആർമിയിലെ ഇൻഫൻട്രി ബ്രിഗേഡിന്‍റെ (23) ഒമാൻ കോസ്റ്റ് ബറ്റാലിയനിൽനിന്നുള്ള ഒരു സേനയും സൗദി സായുധ സേനയുടെ 20-ആം ബ്രിഗേഡ് ഗ്രൂപ്പിന്‍റെ രണ്ടാം ബറ്റാലിയനിൽ നിന്നുള്ള ഒരു സംഘവുമാണ് പങ്കെടുത്തിരുന്നത്. ഇരു സേനകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമായിരുന്നു സൈനികഭ്യാസം നടത്തിയിരുന്നത്. പ്രവർത്തന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും പ്രധാന പരിശീലന…

Read More

ഒമാനിൽ താരമായി ‘ മത്തി ‘ ; വിലയിൽ വൻ കുറവ്

ഒമാനില്‍ ഇപ്പോൾ ‘മത്തി’യാണ് താരം. മത്തി പ്രേമികൾക്ക് ഇനി കുറഞ്ഞ വിലയിൽ യഥേഷ്ടം മത്തി വാങ്ങാം. ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍ തീരത്ത് മത്തിയുടെ സീസണ്‍. പടിഞ്ഞാറ് റയ്‌സൂത്തിനും കിഴക്ക് മിര്‍മാത്തിനും ഇടയിലാണ് ഇക്കാലയളവില്‍ മത്തിയുടെ കൂറ്റൻ ചാകര കാണാൻ കഴിയുക. ഒമാൻ മത്തിക്ക് ഒമാനിൽ മാത്രമല്ല കേരളത്തിലും ഇഷ്ടക്കാർ ഏറെയുണ്ട്. മത്തി സീസൺ തുടങ്ങിയതോടെ വരും നാളിൽ കേരളത്തിലേക്കും കൂടുതൽ…

Read More