ഫിഫ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഒമാൻ കായിക യുവജന മന്ത്രി

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുമായി ഒമാൻ്റെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് കൂടിക്കാഴ്ച നടത്തി. കുവൈത്തിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. അമീർ ശൈഖ് മിശ്അൽ അൽ അഹ് മദ് അൽ ജാബിർ അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ ദീ യസീൻ കൈമാറി.

Read More

മസ്കത്ത് ഫ്ലവർ ഷോ ; മേളയിൽ ഭരണാധികാരികളുടെ പേരുള്ള പുഷ്പങ്ങളും

മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായി ഒരുങ്ങുന്ന പ്രഥമ പുഷ്പമേളയിൽ ഭരണാധികാരികളുടെ പേരുകളുള്ള റോസാപ്പൂക്കളും സന്ദർശകരുടെ മനംകവരും. വിട പറഞ്ഞ സുൽത്താൻ ഖാബൂസ്, സുൽത്താൻ ഹൈതം ബിൻ താരിഖ്, സുൽത്താന്‍റെ ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി എന്നിവരുടെ പേരിലുള്ള റോസാപ്പൂക്കളാണ് മേളയുടെ പ്രധാന ആകർഷണമാകാനായി ഒരുങ്ങുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള പത്തുലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ കാഴ്ചയൊരുക്കുക. ഫ്രാൻസ്, നെതർലൻഡ്‌സ്, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഫ്ലോറൽ…

Read More

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബെലാറസ് പ്രസിഡൻ്റ് ഒമാനിൽ നിന്ന് മടങ്ങി

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോ ഒമാനിൽ നിന്ന് മടങ്ങി. റോയൽ എയർപോർട്ടിൽ നൽകിയ യാത്രയപ്പ് ചടങ്ങിന് സയ്യിദ് ബദർ ഹമദ് അൽബുസൈദി നേതൃത്വം നൽകി. ഇരുരാജ്യങ്ങളും തമ്മിൽ വിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിച്ചാണ് പ്രസിഡന്റ് മസ്കത്തിൽ നിന്ന് യാത്ര തിരിച്ചത്. ഒമാനിലെത്തിയ അലക്‌സാണ്ടർ ലുകാഷെങ്കോക്ക് ഊഷ്ള വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിക്ഷേപം, സാങ്കേതിക, മെഡിക്കൽ മേഖലകളിലെ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ബന്ധങ്ങളും പര്യവേക്ഷണ മാർഗങ്ങളും…

Read More

ഒമാനിൽ തണുപ്പ് ശക്തമാകുന്നു ; താപനിലയിൽ കാര്യമായ മാറ്റം

ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെ താപനിലയില്‍ മാറ്റം സംഭവിച്ചു. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖ് പ്രദേശത്താണ്. 0.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. മസ്‌യൂന (7.0 ഡിഗ്രി), മുഖ്ശിന്‍ (8.3 ഡിഗ്രി), തുംറൈത്ത് (9.1 ഡിഗ്രി), ഖൈറൂന്‍ ഹിര്‍ത്തി (10.2 ഡിഗ്രി), യങ്കല്‍ (11.4 ഡിഗ്രി), ഹൈമ (11.5 ഡിഗ്രി) എന്നിവയാണ് കുറഞ്ഞ താപനില…

Read More

മസ്കത്ത് വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ യാത്രക്കാർക്ക് ആശ്വാസമാകുന്നു

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച ഇ-ഗേറ്റുകൾ ഒമാനിൽനിന്ന് പുറത്ത് പോവുന്നവർക്കും സുൽത്താനേറ്റിലേക്ക് പ്രവേശിക്കുന്നവർക്കും ഏറെ സൗകര്യകരമാവുന്നു. റസിഡന്റ് കാർഡുള്ള വിദേശികൾക്കും ഐഡി കാർഡുള്ള സ്വദേശികൾക്കുമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുക. യാത്രക്കാർക്ക് എമിഗ്രേഷൻ സമയത്തുണ്ടാവുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയും. വിമാനത്താവളത്തിൽ കൂടുതൽ യാത്രക്കാരുള്ള തിരക്കേറിയ സമയങ്ങളിൽ വരിയും മറ്റും ഒഴിവാക്കാനും ഇ -ഗേറ്റ് സഹായകമാവുന്നുണ്ട്. മുമ്പ് ഉണ്ടായിരുന്നതുപോലെ വിരലടയാളം എടുക്കൽ അടക്കമുള്ള ബയോമെട്രിക് ആവശ്യങ്ങൾക്കായി സമയം നഷട്പ്പെടുത്തേണ്ട ആവശ്യവും ഇ ഗേറ്റുകൾ കടന്ന് വരുന്നവർക്കില്ല. പുതിയ സംവിധാനം…

Read More

ഹൈതം സിറ്റിയിൽ ‘അൽ നുഹ ഡിസ്ട്രിക്ട്’ ആഡംബര പാർപ്പിട സമുച്ചയം

ഒമാനിൽ വരാനിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടത്തിൽ ആഡംബര പാർപ്പിട സമുച്ചയമായ അൽ നുഹ ഡിസ്ട്രിക്ട് പ്രോജക്ട് ലോഞ്ച് പ്രഖ്യാപിച്ച് തിബിയാൻ റിയൽ എസ്റ്റേറ്റ് കമ്പനി. 13.4 ദശലക്ഷം റിയാൽ മുതൽ മുടക്കിലാണ് പ്രോജക്റ്റ് ഒരുക്കുക. ആധുനിക ഡിസൈനും ഒമാനി വാസ്തുവിദ്യയും സംയോജിപ്പിച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി സംയോജിത പാർപ്പിട അന്തരീക്ഷം പ്രദാനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഡോ. കാമിൽ ബിൻ ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിന്‍റെ രക്ഷാകർതൃത്വത്തിൽ തലസ്ഥാനമായ മസ്‌കത്തിലെ ഒരു നൗകയിലായിരുന്നു ലോഞ്ചിങ് ചടങ്ങ് നടന്നത്….

Read More

ഒമാനിലെ വിവിധ വിലായത്തുകളിൽ മഴ പെയ്തു; രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവ്

അസ്ഥിരകാലാവസ്ഥയുടെ ഭാഗമായി ഒമാൻ്റെ വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ലഭിച്ചു. പലയിടത്തും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ പെയ്തത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുവൈഖ്, റുസ്താഖ്, ബൗഷർ എന്നീ വിലായത്തുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതൽക്കെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു . അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈക്കിലാണ്. 3.1ഡിഗ്രി സെൽഷ്യസാണ്…

Read More

ഒമാനിൽ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ ഉപാധികളോടെ പ്രവാസി തൊഴിലാളികളെ കൈമാറാം

ഒമാനിലെ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളോടെ കൈമാമെന്ന് അധികൃതർ. രാജകീയ ഉത്തരവ് (53/2023) അടിസ്ഥാനത്തിൽ തൊഴില്‍ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം (73/2024) പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് തൊഴിലാളികളെ പരസ്പരം താൽക്കാലികമായി കൈമാറാന്‍ കഴിയുക. ഒമാനി വത്കരിച്ച തൊഴിലുകളിലേക്ക് തൊഴിലാളികളെ കൈമാറാന്‍ കഴിയില്ല. ഏത് തൊഴിലാണോ ചെയ്യുന്നത് അതേ പ്രഫഷനിലേക്കുതന്നെ മാറാൻ പറ്റുകയുള്ളൂ. ഇങ്ങനെയുള്ള മാറ്റത്തിന് തൊഴിലാളിയുടെ സമ്മതം ഉണ്ടായിരിക്കണം. തൊഴില്‍ മാറ്റം ലഭിച്ച…

Read More

ഡിജിറ്റൽ പേയ്മെൻ്റുകൾ വർധിച്ചു ; ഒമാനിൽ എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു

ഒമാനിൽ എ.ടി.എം ഇടപാടുകൾ കുറയുന്നതായി റിപ്പോർട്ട്. അടുത്ത കാലത്തായി കൂടുതൽ ഉപയോക്താക്കൾ മൊബൈൽ അധിഷ്‌ഠിത പേമെന്‍റുകളിലേക്ക് മാറിയതാണ് ഈ പ്രവണതക്ക് കാരണം. എ.ടി.എം ഇടപാടുകൾ 2022ലെ 15 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 11 ശതമാനമായി കുറഞ്ഞു. ഉപയോക്താക്കളുടെ മറ്റു ഡിജിറ്റൽ പേമെന്‍റ് ചാനലുകളിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ എ.ടി.എമ്മുകളുള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്-565. 173 എ.ടി.എമ്മുകളുമായി വടക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. 2023ൽ മൊത്തം എ.ടി.എമ്മുകളുടെ എണ്ണം 40 ആയി വർധിച്ചു. ഉപഭോക്താക്കൾ ഇലക്‌ട്രോണിക് ബാങ്കിങ്ങിനെ…

Read More

ബെലാറസ് പ്രസിഡൻ്റിന് ഒമാനിൽ ഔദ്യോഗിക വരവേൽപ്

ഒമാനിൽ സന്ദർശനം നടത്തുന്ന ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോക്ക് അൽ ആലം കൊട്ടാരത്തിൽ സ്വീകരണം നൽകി. ഔദ്യോഗിക ബഹുമതികളോടെയാണ് വരവേറ്റത്. സ്വീകരണത്തിനുശേഷം സുൽത്താൻ ഹൈതം ബൻ താരിഖുമായി അൽ ആലം കൊട്ടാരത്തിൽ ഔദ്യോഗിക ചർച്ചകൾ നടത്തി. സാമ്പത്തിക, നിക്ഷേപം, സാങ്കേതിക, മെഡിക്കൽ മേഖലകളിലെ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ബന്ധങ്ങളും പര്യവേക്ഷണ മാർഗങ്ങളും ഇരവരും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറി. ശനിയാഴ്ച പ്രസിഡന്റിനെയും സംഘത്തെയും റോയൽ എയർപോർട്ടിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ…

Read More