തൊഴിൽ നിയമ ലംഘനം ; മസ്കത്തിൽ നിന്ന് 1285 പ്രവാസികളെ നാടുകടത്തി

തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ മസ്കത്ത് ഗവർണറേറ്റിൽ പരിശോധനകൾ തുടരുന്നു. ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ 1,546 നിയമലംഘനങ്ങൾ കണ്ടെത്തി. 1285 പ്രവാസികളെ നാടുകടത്തുകയും ചെയ്തെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ മന്ത്രാലയം, തൊഴിൽ ക്ഷേമ ഡയറക്ടറേറ്റ് ജനറൽ മുഖേനയും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസിന്‍റെ ഇൻസ്പെക്ഷൻ യൂനിറ്റിന്‍റെ പിന്തുണയോടെയുമായിരുന്നു പരിശോധന. മികച്ച തൊഴിൽ വിപണിയും തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നത്. റെസിഡന്‍റ് കാർഡിന്റെ കാലാവധി കഴിഞ്ഞ  877 കേസുകൾ…

Read More

തൊഴിൽ നിയമലംഘനം ; പരിശോധന ക്യാമ്പയിന് നീക്കവുമായി ഖത്തർ

തൊഴിൽ നിയമലംഘനം കണ്ടെത്താനുള്ള പരിശോധന ക്യാമ്പയിന് അധികൃതർ ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം പരിശീലന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തൊഴിൽ മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉടൻ ആരംഭിക്കാനിരിക്കുന്ന പരിശോധന നടപടികളുമായി ബന്ധപ്പെട്ടാണ് പരിശീലന പരിപാടി നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശോധകരുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താനും തൊഴിൽ അന്തരീക്ഷത്തിലെ അപകട സാധ്യതകൾ തിരിച്ചറിയാനുള്ള ശേഷി വർധിപ്പിക്കാനുമാണ് പരിശീലനം നൽകുന്നത്.ഖത്തർ ദേശീയ വിഷൻ 2030ന് കീഴിൽ വരുന്ന ആധുനികവും മത്സരാധിഷ്ഠിതവുമായ തൊഴിൽ വിപണിയെന്ന ലക്ഷ്യത്തിന് അനുസൃതമായി തൊഴിൽ…

Read More

തൊഴിൽ നിയമ ലംഘനം ; ബഹ്റൈനിൽ 141 പേരെ നാടുകടത്തി

തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ജൂൺ 23 മുതൽ 29 വരെ 817 പരിശോധന കാമ്പയിനുകൾ നടത്തിയെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). ക്രമരഹിതമായ 62 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിയമം ലംഘിച്ച 141 പേരെ നാടുകടത്തുകയും ചെയ്തു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും റെസിഡൻസി നിയമങ്ങളുടെയും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തി. ഇവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊണ്ടു. 16 സംയുക്ത പരിശോധന കാമ്പയിനുകൾ നടത്തി. കാപിറ്റൽ ഗവർണറേറ്റിൽ 10ഉം മുഹറഖ് ഗവർണറേറ്റിൽ ഒന്നും നോർത്തേൺ ഗവർണറേറ്റിൽ…

Read More