വേനലവധി: എമിറേറ്റ്സിൽ ഇത്തവണ ഒറ്റക്കെത്തുന്നത് 900 കുട്ടികൾ

വേനലവധിക്ക് ശേഷം നാട്ടിൽനിന്ന് ഒറ്റക്ക് തിരികെ യാത്ര ചെയ്യുന്ന 900 കുട്ടികളെ സ്വാഗതം ചെയ്യാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻ. 11 വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾ തനിച്ച് യാത്ര ചെയ്യുമ്പോൾ ഒരു ജീവനക്കാരന്‍റെ മേൽനോട്ടം ഉണ്ടാവണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം എമിറേറ്റ്സ് എയർലൈനിന്‍റെ പരിശീലനം നേടിയ ജീവനക്കാരാണ് കുട്ടികളെ അനുഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത് 1,20,000 കുട്ടികളാണ്. ഇന്ത്യ, ബ്രിട്ടൻ, യു.എസ്, ഫിലിപ്പീൻസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇതിൽ കൂടുതലെന്നും എമിറേറ്റ്സ്…

Read More

വേനൽ അവധി ; ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ തിരക്ക് വർധിച്ചു

ഖത്തരികൾ അവധിക്കാലം ചെലവഴിക്കാൻ വിദേശത്ത് പോകുന്നതും സ്കൂൾ അടച്ചപ്പോൾ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകുന്നതും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു. സ്വദേശികൾ തുർക്കിയ, ഇംഗ്ലണ്ട്, ആസ്ട്രിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, സ്വിറ്റ്സർലാൻഡ്, ജോർജിയ, യു.എസ്, തായ്‍ലാൻഡ്, മലേഷ്യ, ഈജിപ്ത്, ജോർഡൻ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി പോകുന്നത്. ഇതിൽ തന്നെ തുർക്കിയ, ഇംഗ്ലണ്ട് എന്നിവയാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ കനത്ത ചൂട് കാരണം ചൂട് മിതമായതും തണുപ്പുള്ളതുമായ രാജ്യങ്ങളിലേക്കാണ് ഖത്തരികൾ പ്രധാനമായും പോകുന്നത്. വിവിധ…

Read More

സ്കൂൾ വേനൽ അവധി ; ക്രോക്കഡൈൽ പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം

സ്കൂൾ വേനലവധിയോടനുബന്ധിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ദുബൈയിലെ ക്രൊക്കോഡൈൽ പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. 11വയസ്സ് വരെയുള്ള കുട്ടികൾക്കാണ് വ്യത്യസ്ത മുതലകളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ പാർക്കിലേക്ക് സൗജന്യമായി പ്രവേശിക്കാനാകുക. സാധാരണ പാർക്കിലേക്ക് പ്രവേശനത്തിന് മുതിർന്നവർക്ക് 95 ദിർഹമും കുട്ടികൾക്ക് 75 ദിർഹമുമാണ് നിരക്ക്. അതേസമയം മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നേരത്തെ തന്നെ സൗജന്യമാണ്. മുതലകളുടെ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നൽകുന്നതിന് ലോക മുതല ദിനാചരണത്തോടനുബന്ധിച്ച് മുതലകളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി…

Read More

പെരുന്നാൾ , വേനൽ അവധി ; ദുബൈ വിമാനത്താവളത്തിൽ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി

പെരുന്നാൾ, വേനൽ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തി ദുബൈ വിമാനത്താവള അധികൃതർ. ബന്ധുക്കളുടെ യാത്രയയപ്പുകൾ വീട്ടിൽ നടത്താനും അധികൃതർ നിർദേശിച്ചു. ബന്ധുക്കളെ യാത്രയാക്കാനെത്തുന്നവർ ചെക് ഇൻ നടപടികൾ പൂർത്തിയാവുന്നത് വരെ വിവിധ ടർമിനലുകൾക്ക് സമീപം കാത്തുനിൽക്കുന്നത് ദുബൈ വിമാനത്താവളത്തിൽ സ്ഥിരം കാഴ്ചയാണ്. ഇത് മറ്റ് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം അധികൃതർ മുന്നോട്ടുവെച്ചത്. തിരക്കുള്ള സമയങ്ങളിൽ ഒന്ന്, മൂന്ന് ടെർമിനലുകളിൽ പൊതു ഗതാഗത സംവിധാനങ്ങൾക്കും എയർപോർട്ട് വാഹനങ്ങൾക്കും…

Read More