ഷാർജാ ഭരണാധികാരി ശൈഖ് സുൽത്താന് 85ആം പിറന്നാൾ

യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് 85ആം പിറന്നാൾ. ഷാർജയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സുൽത്താൻ. 1939 ജൂലൈ രണ്ടിലാണ് ജനനം. ഷാർജയിലും കുവൈത്തിലുമായി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി സുൽത്താൻ ബിരുദാനന്തര ബിരുദം നേടിയത് 1960ൽ ഈജിപ്ത് തലസ്ഥാനമായ കൈറോയിൽനിന്നാണ്. 1965ൽ ഷാർജ മുനിസിപ്പാലിറ്റി ചെയർമാനായി ചുമതലയേറ്റു. ബിരുദപഠനം പൂർത്തിയാക്കിയ ശേഷം 1971ലാണ് ഭരണാധികാരിയുടെ ഓഫിസിന്‍റെ ചുമതലയേൽക്കുന്നത്. 1972 ജനുവരി 25നാണ്…

Read More

മലീഹയിൽ വീണ്ടും വിളവെടുപ്പ്; ശൈഖ് സുൽത്താൻ പങ്കെടുത്തു

ഏക്കർ കണക്കിന് മരുഭൂമിയിൽ ഗോതമ്പ് വിളയിച്ച് മാതൃകയായ മലീഹയിൽ വീണ്ടും വിളവെടുപ്പ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഗോതമ്പു പാടത്തെ രണ്ടാമത് വിളവെടുപ്പ് നടന്നത്. ചടങ്ങിൽ മലീഹ ഫാമിനായി പണികഴിപ്പിച്ച അഡ്മിനിസ്ട്രേറ്റിവ് കെട്ടിടത്തിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിനു മുമ്പ് മലീഹയിലെ പദ്ധതിപ്രദേശത്ത് പര്യടനം നടത്തിയ ശൈഖ് സുൽത്താൻ മണ്ണിന്‍റെയും ഉപയോഗിച്ച ധാന്യങ്ങളുടെയും സാമ്പിളുകളും വിളകളുടെ മില്ലിങ് രീതികളും നിരീക്ഷിച്ചു. ഗോതമ്പ് ഫാമിലെ ഗോതമ്പിൽനിന്ന് ഭക്ഷ്യഉൽപന്നങ്ങൾ…

Read More

ഹംദയുടെ കാരുണ്യ പ്രവർത്തികൾക്ക് തുടർച്ചയുണ്ടാകും; 10 ലക്ഷം ദിർഹം നൽകി ശൈഖ് സുൽത്താൻ

പ്രതിഭയാലും കാരുണ്യത്താലും ഒരേസമയം വിസ്മയിപ്പിച്ച് ഈ ലോകത്തുനിന്ന് വിടപറഞ്ഞ യുവ ഇമാറാത്തി ഹംദ തർയാം ആഫ്രിക്കയിലെ ദരിദ്രമേഖലകളിൽ തുടക്കംകുറിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകും. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഹംദയുടെ സംരംഭങ്ങളെ പിന്തുണക്കുന്നതിന് 10 ലക്ഷം ദിർഹം പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ശനിയാഴ്ചയാണ് 24കാരിയായ ഇമാറാത്തി മരണത്തിന് കീഴടങ്ങിയത്. ‘ദ ഫാസ്റ്റസ്റ്റ്’എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെയാണ് ഇവർ പ്രശസ്തിയിലേക്കുയർന്നത്. മികച്ച റേസർ എന്നനിലയിലും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട…

Read More