സവാള കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം മാർച്ച് 31 വരെ തുടരും

സവാള കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വേ‌ണ്ടിയാണ് സവാള കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധന ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും മാർച്ച് 31 വരെ തൽസ്ഥിതി തുടരുമെന്നുമാണ് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ അറിയിച്ചിരിക്കുന്നത്. വിലക്ക് നീക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് സവാളയുടെ ഏറ്റവും വലിയ മൊത്തവിതരണകേന്ദ്രമായ ലസാൽഗോണിൽ തിങ്കളാഴ്ച 40 ശതമാനത്തോളം…

Read More