ഓപ്പണ്‍ എഐ ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍; ഓപ്പണ്‍ എഐയിൽ ആപ്പിൾ നിക്ഷേപിക്കില്ല

ഓപ്പണ്‍ എഐയില്‍ നിക്ഷേപത്തിനില്ലെന്ന് അറിയിച്ച് ആപ്പിള്‍. 650 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ എഐയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്‍മാറിയതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്ത്. ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ആപ്പിളുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ ആ​ഗോള ടെക് ഭീമൻമാരും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. ഇതിനകം 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി ഡോളര്‍ കൂടി…

Read More

‘ആ ശബ്ദം എന്റേത് പോലെ’; ഓപ്പൺ എഐക്കെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്

ഓപ്പൺ എഐയുടെ പുതിയ ചാറ്റ് ജിപിടി 4ഒ മോഡലിന് വേണ്ടി തന്റെ ശബ്ദവുമായി സാമ്യതയുള്ള ശബ്ദം ഉപയോഗിച്ചതിനെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്. ചാറ്റ് ജിപിടിയ്ക്ക് വേണ്ടി ശബ്ദം നൽകാൻ തന്നെ ഓപ്പൺ എഐ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും, പിന്നീട് ഓപ്പൺ എഐ തന്റേതുമായി വ്യത്യാസങ്ങളില്ലാത്ത ശബ്ദം ചാറ്റ് ജിപിടിയ്ക്ക് ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സ്‌കാർലെറ്റ് ജോൺസൺ തന്റെ രോഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഓപ്പൺ എഐ സിഇഒ…

Read More

അനുമതിയില്ലാതെ വാർത്തകൾ ഉപയോഗിച്ചു; ഓപ്പൺ എഐക്കും മൈക്രോസോഫ്റ്റിനുമെതിരെ ന്യൂയോർക്ക് ടൈംസ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കാൻ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകി ന്യൂയോർക്ക് ടൈംസ്. പകർപ്പാവകാശ മുന്നയിച്ച് ചാറ്റ് ജിപിടി നിർമാതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആദ്യ മാധ്യമസ്ഥാപനമാണ് ന്യൂയോർക്ക് ടൈംസ്. പകരം ഉല്പന്നങ്ങൾ നിർമിക്കുന്നതിന് അനുവാദം ചോദിക്കാതെയും പണം നൽകാതെയും തങ്ങളുടെ വലിയ പത്രപ്രവർത്തന ശേഷിയെ സൗജന്യമായി ഉപയോഗപ്പെടുത്തുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന് ബുധനാഴ്ച മാൻഹട്ടൺ ഫെഡറൽ കോടതിയിൽ നൽകിയ പരാതിയിൽ ന്യൂയോർക്ക് ടൈസ് പറയുന്നു. നിയമവിരുദ്ധമായി…

Read More

ഓപ്പൺ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സാം ആൾട്മാനെ പുറത്താക്കി; പിന്നാലെ സഹ സ്ഥാപകൻ ഗ്രെഗ് ബ്രോക്മാൻ രാജിവച്ചു

ഓപ്പൺ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സാം ആൾട്മാനെ ബോർഡ് പുറത്താക്കി. പിന്നാലെ സഹ സ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്മാൻ രാജിവച്ചു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കാൻ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് ബോർഡ് വ്യക്തമാക്കിയത്. ഓപ്പൺ എഐയുടെ ചീഫ് ടെക്നോളജി ഓഫിസർ മിറ മൊറാട്ടിയാണ് ഇടക്കാല സിഇഒയെന്നും കമ്പനി അറിയിച്ചു.  ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം ആൾട്ട്മാൻ സ്ഥിരത പുലർത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിനു വിശ്വാസം നഷ്ടപ്പെട്ടതോടെയാണു പുറത്താക്കൽ തീരുമാനമെന്നും അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ…

Read More