വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ; മാർഗ നിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം

വേതന സംരക്ഷണ സംവിധാനം അനുസരിച്ച് (ഡബ്ല്യ.പി.എസ്) ശമ്പളം കൈമാറുന്നതിന് മാർഗനിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് സമയബന്ധിതവും കൃത്യവുമായി വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുകൂടിയാണ് നിർദേശങ്ങൾ. കൃത്യസമയത്ത് ശമ്പളം നൽകാത്ത തൊഴിലുടമകൾക്ക് ഉടൻ പിഴ ചുമത്താനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജീവനക്കാർക്ക് സമയബന്ധിതവും കൃത്യവുമായ വേതനം നൽകുന്നതിന് സഹായിക്കുന്നതാണ് മാർഗനിർദേശങ്ങൾ. ജീവനക്കാരൻ ശമ്പളത്തിന് അർഹനായതുമുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകണം. പണം ട്രാൻസ്ഫർ ചെയ്ത മാസമല്ല ശമ്പളം നൽകിയ മാസമാണ് രേഖപ്പെടുത്തേണ്ടത്….

Read More

ഡബ്ല്യൂ.പി.എസ് വഴി വേതനം ; സ്വകാര്യ സ്ഥാപനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

രാജ്യത്തെ തൊഴിൽ വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) വഴി ശമ്പളം വിതരണം ചെയ്യാൻ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ വീണ്ടും ഉണർത്തി തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിലെ 98,922 സ്ഥാപനങ്ങളാണ് ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്ഥാപനങ്ങളിൽ 24,943 എണ്ണം മാത്രമേ ഡബ്ല്യു.പി.എസ് വഴി വേതനം വിതരണം ചെയ്യുന്നുള്ളു. സർവിസ് സസ്‌പെൻഷനും പിഴകളും ഒഴിവാക്കാൻ എല്ലാ ബിസിനസ് ഉടമകളും ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്യുകയും ഇതുവഴി ശമ്പളം വിതരണം ചെയ്യുകയും വേണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ചട്ടങ്ങൾ പാലിക്കാത്ത…

Read More

തൊഴിലാളികൾക്ക് എതിരെയുള്ള നടപടി കമ്പനികൾ പ്രസിദ്ധപ്പെടുത്തണം ; നിർദേശവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴിലാളികൾക്ക് എതിരെ എടുക്കുന്ന നടപടികളെയും പിഴകളെയും കുറിച്ചുള്ള പട്ടിക കമ്പനികൾ തയാറാക്കണമെന്ന് തൊഴിൽ മന്ത്രാലയം. ഇരുപത്തിയഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകൾക്കും ഇത് ബാധകമാണ്. മന്ത്രാലയം നൽകുന്ന ഒരു പ്രത്യേക ഫോർമാറ്റ് പാലിച്ചായിരിക്കണം ഈ പട്ടിക തയാറേക്കേണ്ടത്. ഇങ്ങനെയുള്ള പട്ടികക്കും ഓരോ ഗവർണറേറ്റിലെയും ഡയറക്‌ടർ ജനറൽ ഓഫ് ലേബർ വെൽഫെയർ അല്ലെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് മാൻപവർ എന്നിവരിൽനിന്ന് അനുമതി നേടണം.പട്ടികയിൽ എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കിലും മുകളിൽ പറഞ്ഞ വകുപ്പുകളിൽ നിന്നുള്ള അനുമതിയുണ്ടായിരിക്കേണ്ടതാണ്. അനുമതി കിട്ടിയാൽ, ഈ…

Read More

ചൂട് കനത്തു ; ബോധവത്കരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

കനത്ത ചൂടിൽനിന്ന് സംരക്ഷണം ഒരുക്കുന്നതിന്‍റെ ഭാഗമായി തൊഴിൽ മന്ത്രാലയം മസ്കത്ത് ഗവർണറേറ്റിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വകുപ്പ് മുഖേന ഗവർണറേറ്റിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ബോധവത്കരണ പരിപാടികൾ നടത്തിയത്. നിരവധി സ്വകാര്യ മേഖല കമ്പനികളുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭം, ചൂടിന്‍റെ ഭാഗമായുള്ള അപകടങ്ങളെക്കുറിച്ചും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഉച്ച വിശ്രമ നിയമം നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിൽ ഊന്നി കഴിഞ്ഞ ദിവസങ്ങളിലും വിവിധ…

Read More

ഒമാനിലെ സ്വദേശിവത്കരണം ; പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴിൽ വിപണിയിൽ ഒമാനി കേഡറുകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. ഒമാന്‍റെ തൊഴിൽ മേഖല രൂപപ്പെടുത്തുന്നതിൽ കമ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. bit.ly/4d9U0xB എന്ന ലിങ്ക് വഴി ചിന്തകളും നിർദേശങ്ങളും പൗരന്മാർക്ക് പങ്കിടാമെന്ന് അധികൃതർ വ്യക്തമാക്കി. നിർബന്ധിത ഒമാനൈസേഷൻ നിരക്കുകൾ കൈവരിക്കാത്ത കമ്പനികൾക്ക് കൂടുതൽ പിഴ ചുമത്തണോ?, ജോയന്‍റ് ഇൻസ്പെക്ഷൻ ടീം മുഖേനയുള്ള പരിശോധന വർധിപ്പിക്കണോ?, തൊഴിൽ വിപണിയിൽ ഒമാനി തൊഴിലാളികളെ ശാക്തീകരിക്കാനുള്ള നിർദേശങ്ങൾ പങ്കിടുക എന്നിങ്ങനെയുള്ള…

Read More

ഒമാനിൽ മഴക്കെടുതി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം; നിർദേശം നൽകി ഒമാൻ തൊഴിൽ മന്ത്രാലയം

മഴക്കെടുതി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സംരക്ഷണം നൽകണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ ചില വീടുകളിൽ വൈദ്യുതി നിലച്ചിരുന്നു. കലാവസ്ഥാ മുന്നറിയിപ്പുകൾ ജോലിക്കാരിലെത്തിക്കണമെന്നും ജീവനക്കാർക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റും നൽകുകയും വേണം. ജീവനക്കാരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റുകയും കെട്ടിടങ്ങളിൽ തന്നെ തങ്ങാൻ പറയുകയും അത്യാവശ്യമല്ലെങ്കിൽ വാഹനങ്ങൾ ഓടിക്കുകയും ചെയ്യരുതെന്ന് നിർദേശം നൽകണം. കാലാവസ്ഥ പ്രശ്നമുണ്ടാവുമ്പോൾ ജോലി ചെയ്യരുതെന്നും വളരെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുമാറി നിൽക്കണമെന്നടക്കമുള്ള നിരവധി നിർദേശങ്ങൾ…

Read More