ബഹ്റൈനിൽ സ്വദേശിവത്കരണം പാലിച്ചില്ലെങ്കിൽ ഉയർന്ന വർക്ക് പെർമിറ്റ് ഫീസ്

നിർദേശിക്കപ്പെട്ട എണ്ണം സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾ വിദേശികളെ ജോലിക്കെടുക്കുകയാണെങ്കിൽ അവരിൽ നിന്ന് ഉയർന്ന വർക്ക് പെർമിറ്റ് ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. എം.പി മുനീർ സുറൂർ നേതൃത്വം നൽകിയ പ്രമേയമാണ് പാസായത്. പ്രവാസി വർക്ക് പെർമിറ്റിൽ ക്രമാനുഗതമായി ഉയർന്ന ഫീസ് ചുമത്തി ബഹ്‌റൈനികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബിസിനസ് സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനാണ് ലക്ഷ്യം. 70 ശതമാനം ബഹ്‌റൈനൈസേഷൻ ക്വാട്ടയിൽ കുറവുള്ള ബിസിനസുകൾക്ക് ഗണ്യമായ ഫീസ് വർധന നേരിടേണ്ടിവരും. ബഹ്‌റൈനൈസേഷൻ ക്വാട്ട കൈവരിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ വിദേശ…

Read More