ഐഎഎസ് തലപ്പത്തെ ചേരിപ്പോര് ; എൻ പ്രശാന്തിന് എതിരായ നടപടിയിൽ സന്തോഷമെന്ന് മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

ഐഎഎസ് ചേരിപ്പോര് വിവാദത്തിൽ എൻ.പ്രശാന്തിനെ നേരത്തേ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയിൽ വളരെ സന്തോഷമെന്നും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ . സർക്കാർ നടപടി നാടിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും. വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിൻ്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെൻഷനെന്നും അവർ പറ‌ഞ്ഞു. സംഘപരിവാർ നിരന്തരം നാട്ടിലെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സംഘപരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ…

Read More

സർവീസ് ചട്ടലംഘനം ; എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും എതിരെ നടപടി , തീരുമാനം ഉടൻ ഉണ്ടായേക്കും

സർവീസ് ചട്ടലംഘനം നടത്തിയ രണ്ട് യുവ ഐഎഎസ് ഓഫീസർമാർക്കെതിരായ സർക്കാർ നടപടി ഉടന്‍ ഉണ്ടായേക്കും. കെ. ഗോപാലകൃഷ്ണൻ, എൻ. പ്രശാന്ത് എന്നിവർക്കെതിരായ നടപടിയുടെ കാര്യത്തിൽ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയ ശേഷം തീരുമാനമെടുക്കും. ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അധിക്ഷേപ പോസ്റ്റുമായി എൻ.പ്രശാന്ത് ഇന്നും രംഗത്തുവന്നു. ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്തെ ചേരിപ്പോര് സമീപകാലത്ത് ഒന്നും ഉണ്ടാകാത്ത തരത്തിലാണ് ഇപ്പോൾ നടക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമർശനങ്ങൾ ഉയർത്തുന്ന എൻ. പ്രശാന്തിനെതിരായ നടപടി…

Read More