Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Memories - Radio Keralam 1476 AM News

മൃതദേഹങ്ങൾക്കൊപ്പം കിടന്നാണ് രക്ഷപ്പെട്ടത്’: യുക്രെയിൻ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട വിനീത്

യുക്രെയ്ൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ റഷ്യൻ സൈനികരുടെ ശവശരീരത്തിൽ പറ്റിപ്പിടിച്ചു കിടന്നുവെന്ന്  യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് കുന്നുംപുറത്ത് പനിയമ്മയുടെയും സിൽവയുടെയും മകൻ വിനീത് (22). ‘കൊല്ലപ്പെട്ടും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടും കിടക്കുന്നവരെ നീക്കം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ജീവനുംകൊണ്ട് ഓടുമ്പോൾ മുകളിൽ ബോംബുകളുമായി ഡ്രോണുകൾ പറക്കും. മൃതദേഹങ്ങൾക്കൊപ്പം കിടക്കുകയല്ലാതെ രക്ഷപ്പെടാൻ മറ്റു മാർഗമുണ്ടായിരുന്നില്ല– വിനീത് പറയുന്നു. യുക്രെയ്നിൽനിന്നു വ്യാഴാഴ്ചയാണു വിനീത് വീട്ടിലെത്തിയത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ലഭിച്ച 15 ദിവസത്തെ അവധിക്കിടെ തമിഴ്നാട്ടുകാരനായ പരിഭാഷകന്റെ സഹായത്തോടെയായിരുന്നു രക്ഷപ്പെടൽ. മൂന്നുതവണ തനിക്കു യുദ്ധത്തിന്…

Read More

അതാണ് നോമ്പിന്‍റെ മഹത്വമെന്ന് അബുസലീം- അനൂപ് ചന്ദ്രന്‍റെ റംസാൻ ഓർമകൾ

കുട്ടിക്കാലം മുതലേ നോമ്പിനെക്കുറിച്ചും റംസാനെക്കുറിച്ചും കേട്ടിട്ടുണ്ട്. അന്നു മുതല്‍ തുടങ്ങിയതാണ് അറിയാനുള്ള ആഗ്രഹം. ലോകത്താകമാനമുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി അനുഷ്ഠിക്കുന്നതാണ് നോമ്പ്. ഒരു നോമ്പുകാലത്തായിരുന്നു ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി’ന്‍റെ ചിത്രീകരണം. അവിടെ, മമ്മൂക്കയും അബുസലീമുമൊക്കെയുണ്ട്. അവര്‍ റംസാന്‍വ്രതത്തിലായിരുന്നു. ബ്രേക്കില്‍ ഞങ്ങള്‍ സംസാരിച്ചത് നോമ്പിനെക്കുറിച്ചായിരുന്നു.   ”എടാ, ഇത്തവണ ഒരാഴ്ചത്തേക്ക് നോമ്പു പിടിയെടാ. നമ്മളാരാണെന്ന് നമുക്കുതന്നെ ബോധ്യം വരും.” അബുക്ക പറഞ്ഞപ്പോള്‍ അനുസരിച്ചു. ജീവിതത്തില്‍ ആദ്യമായാണു നോമ്പെടുക്കുന്നത്. അത്രയും കാലം ഒരു ദിവസത്തെ വ്രതം പോലുമെടുത്തിട്ടില്ല. നോമ്പ് എന്താണെന്നറിയാനുള്ള ശ്രമമായിരുന്നു…

Read More

‘എന്നോട് ഇറങ്ങി പോകാൻ ദാസേട്ടൻ പറഞ്ഞു, എംജി ശ്രീകുമാർ വന്നത് അതുകൊണ്ടല്ല’; പ്രിയദർശൻ

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, അഭിമന്യു, മിഥുനം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ മലയാളി ആരാധകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. ഹേര ഫേരി,ഹംഗാമ, ഭൂൽ ഭൂലയ്യ, ചുപ് ചുപ് കേ, ഗരം മസാല തുടങ്ങി പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളും ശ്രദ്ധേയമാണ്….

Read More

അച്ഛനെ കുറിച്ച് വികാരഭരിതയായി നടി മാലാ പാര്‍വ്വതി

പഴയ ഓര്‍മകള്‍ പങ്കുവച്ച്, ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടി മാലാ പാര്‍വ്വതി ബാല്യത്തെ കുറിച്ചുള്ള ഓര്‍മകളല്ല, അച്ഛന്‍ എന്ന വികാരത്തെ കുറിച്ചാണ് പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് സംസാരിക്കുന്നത്. ജനുവരി 5, ഇന്ന് മാല പാര്‍വ്വതിയുടെ അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുകയാണ്. 2022 ജനുവരി 22 നായിരുന്നു ആ വിയോഗം. അച്ഛനെ കുറിച്ച് വളരെ ഇമോഷണലായി എഴുതിയ കുറിപ്പിനൊപ്പം, അച്ഛന്റെ മടിയിലിരുന്ന് എടുത്ത ഒരു പഴയ ബ്ലാക്ക് ആന്റ്…

Read More

അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ വിജയരാഘവൻ

ഗോഡ്ഫാദർ എന്ന സിനിമയ്ക്കു മുന്പുതന്നെ കലാപ്രേമികൾക്കിടയിൽ താരമാണ് നാടകാചാര്യൻ എൻ.എൻ. പിള്ള. അദ്ദേഹത്തിന്‍റെ മകൻ വിജ‍യരാഘവൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത് ആ കലാകുടുംബത്തെ സ്നേഹിക്കുന്നവർ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധിഖും ലാലും നിര്‍ബന്ധിച്ചപ്പോഴാണ് ഗോഡ്ഫാദറില്‍ അച്ഛൻ അഭിനയിച്ചത്. അതു കഴിഞ്ഞ് നാടോടിയിലും ഗോഡ്ഫാദറിന്‍റെ തെലുങ്കായ പെദ്ദരിക്കത്തിലും വേഷമിട്ടത് അടുത്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ്. എനിക്ക് മൂന്നുവയസുള്ളപ്പോഴാണ് അച്ഛന്‍ ആദ്യമായി അഭിനയിക്കാന്‍ പോയത്. കോയമ്പത്തൂരിലെ പക്ഷിരാജ സ്റ്റുഡിയോയില്‍. കോട്ടയത്തെ ആദ്യകാല നിര്‍മാതാവായ അഖിലേശ്വരയ്യര്‍ നിര്‍ബന്ധിച്ചപ്പോള്‍ അച്ഛനും കൂടെപ്പോയി. കോയമ്പത്തൂരിലെത്തിയ…

Read More

മറഡോണ കുട്ടികളെപ്പോലെ ദേഷ്യപ്പെടും, കുറച്ചു കഴിയുമ്പോൾ വഴക്കെല്ലാം സ്വയം അവസാനിപ്പിച്ചു സ്നേഹത്തോടെ വന്നു കെട്ടിപ്പിടിക്കും: ബോച്ചെ

മറഡോണയുമായുള്ള സൗഹൃദം എന്റെ ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന ഒന്നാണെന്ന് സ്വർണവ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ആരാധകർ സ്നേഹത്തോടെ ബോച്ചെ എന്നു വിളിക്കുന്നത്. അദ്ദേഹം മറഡോണയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ഞാൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളാണ് മറഡോണ എന്ന കാൽപ്പന്തുകളിയിലെ ദൈവത്തെ എന്നിലേക്ക് അടുപ്പിച്ചതെന്നാണ് ബോച്ചെ പറഞ്ഞത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്, കാൽപ്പന്തുകളിയിലൂടെ ലോകം കീഴടക്കിയ മനുഷ്യനാണ് മറഡോണ. വെറും മനുഷ്യനല്ല, കപടതകളില്ലാത്ത പച്ചമനുഷ്യൻ. ചെറുപ്പം മുതൽ എനിക്ക് മറഡോണയോട് കടുത്ത ആരാധനയായിരുന്നു. ടി.വിയിൽ മറഡോണയെ…

Read More