വോട്ടിംഗ് മെഷീനിൽ മാവേലിക്കരയിലെ ഇടത് സ്ഥാനാർത്ഥിയുടെ പേര് തെറ്റായി രേഖപ്പെടുത്തി ; പേര് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനിൽ ഇടത് സ്ഥാനാർഥിയുടെ പേര് മാറിയെന്നു പരാതി. സിപിഐ നേതാവ് അഡ്വ. സി.എ. അരുൺകുമാർ എന്നാണ് എൽഡിഫ് സ്ഥാനാര്‍ത്ഥിയുടെ പേര്. എന്നാൽ ബാലറ്റ് യൂണിറ്റിൽ അഡ്വ. അരുൺകുമാർ സി എ എന്നാണ് രേഖപ്പെടുത്തിയത്. അഡ്വ. സി.എ. അരുൺകുമാർ എന്ന് രേഖപ്പെടുത്താനാണ് എൽഡിഎഫ് നാമനിര്‍ദ്ദേശ പത്രികയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാൽ ബാലറ്റ് യൂണിറ്റിൽ പേര് തിരുത്തി നൽകണം എന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്…

Read More

വോട്ടിംഗ് മെഷീനിൽ മാവേലിക്കരയിലെ ഇടത് സ്ഥാനാർത്ഥിയുടെ പേര് തെറ്റായി രേഖപ്പെടുത്തി ; പേര് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനിൽ ഇടത് സ്ഥാനാർഥിയുടെ പേര് മാറിയെന്നു പരാതി. സിപിഐ നേതാവ് അഡ്വ. സി.എ. അരുൺകുമാർ എന്നാണ് എൽഡിഫ് സ്ഥാനാര്‍ത്ഥിയുടെ പേര്. എന്നാൽ ബാലറ്റ് യൂണിറ്റിൽ അഡ്വ. അരുൺകുമാർ സി എ എന്നാണ് രേഖപ്പെടുത്തിയത്. അഡ്വ. സി.എ. അരുൺകുമാർ എന്ന് രേഖപ്പെടുത്താനാണ് എൽഡിഎഫ് നാമനിര്‍ദ്ദേശ പത്രികയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാൽ ബാലറ്റ് യൂണിറ്റിൽ പേര് തിരുത്തി നൽകണം എന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്…

Read More

മാവേലിക്കരയിലും ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; കോട്ടയം, ഇടുക്കി സീറ്റില്‍ തീരുമാനം പിന്നീടെന്ന് തുഷാർ വെള്ളാപ്പള്ളി

ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. കോട്ടയം , ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. ഇടുക്കിയുടെ…

Read More

നക്ഷത്ര കൊലപാതകം: ജയിലിലേക്കു പോകുന്നവഴി പിതാവ് ട്രെയിനിൽനിന്നു ചാടി മരിച്ചു

കൊല്ലം മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതി നക്ഷത്രയുടെ പിതാവ് ശ്രീമഹേഷ് ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽനിന്ന് ചാടി മരിച്ചു. ഇക്കഴിഞ്ഞ കഴിഞ്ഞ ജൂൺ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു…

Read More