നിങ്ങളെ പങ്കാളി നിങ്ങളെ സൂക്ഷ്മമായി വഞ്ചിക്കുകയാണോ, എങ്ങനെയറിയാം?

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ഒരു ‘ലൈക്ക്’ ദമ്പതികൾക്കിടയിൽ സംശയത്തിന് ഇടയാക്കാം. സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നത് മുതൽ ഫോട്ടോകൾ ലൈക്ക് ചെയ്യുന്നതു വരെയുള്ള സോഷ്യൽ മീഡിയ ഉപയോഗങ്ങളിൽ സംശയങ്ങളും ചോദ്യങ്ങളും ഉയരാം. ചെറിയ വഞ്ചനയുടെ ആധുനിക പദമായ ‘മൈക്രോ-ചീറ്റിംഗ്’ സംബന്ധിച്ച ഉള്ളടക്കം കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. ലൈക്കും കമൻറും എളുപ്പത്തിൽ ലഭ്യമാകുമ്പോൾ, ദമ്പതികൾ ഡിജിറ്റൽ ഡിറ്റക്ടീവുകളായി മാറിക്കൊണ്ടിരിക്കുന്നു, അവിശ്വസ്തതയുടെ സൂചനകൾക്കായി പരസ്പരം ഓൺലൈൻ പെരുമാറ്റം സൂക്ഷ്മമായി പരിശോധിക്കുന്നു. എന്നിരുന്നാലും, ഈ അതിജാഗ്രത ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് എത്തിക്കുമെന്ന് വിദഗ്ധർ…

Read More

‘കുടുംബജീവിതത്തിൽ നന്നായി അഭിനയിക്കുന്ന ദമ്പതിമാരെ അറിയാം’; ആര്യ

ബഡായി ബംഗ്ലാവ് എന്ന ചാനൽ ഷോയാണ് ആര്യയെ താരമാക്കിയത്. ഇന്നു മലയാളികളുടെ ഇഷ്ടം പടിച്ചുപറ്റിയ നടിയായും അവതാരകയായും ആര്യ മാറിയിരിക്കുന്നു. ബഡായി ബംഗ്ലാവിലെ ആര്യയുടെ പ്രകടനം അവിടെയെത്തിയിരുന്ന ഒന്നാംതിര താരങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. തൻറെ സ്വകാര്യജീവിതത്തിലെ പലകാര്യങ്ങളും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ വിവാഹത്തെക്കുറിച്ചും ജീവിതത്തിൽ അഭിനയിക്കുന്നവരെക്കുറിച്ചും ആര്യ പറഞ്ഞത് ശ്രദ്ധേയമായി. ജീവിതത്തിൽ അഭിനയിക്കുന്നവർ ധാരാളമുണ്ട് എന്നാണ് ആര്യ പറഞ്ഞത്. വിവാഹം എന്ന സങ്കൽപ്പത്തോടും വിവാഹിതയാവുന്നതിനോടും തനിക്ക് എതിരഭിപ്രായമില്ലെന്ന് ആര്യ പറഞ്ഞു. വിവാഹ ജീവിതത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന വണ്ടർഫുൾ ആയിട്ടുള്ള…

Read More

ആ ക്ഷേത്രത്തിലെ ആദ്യവിവാഹമായിരുന്നു അത്; ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല, തന്റെ വിവാഹനാളുകളെക്കുറിച്ച് സീമ

താരങ്ങൾ നിറഞ്ഞുനിന്ന ക്ഷേത്രാങ്കണത്തിൽവച്ച് ഐ.വി. ശശി തന്റെ കഴുത്തിൽ താലി ചാർത്തിയ നിമിഷത്തെക്കുറിച്ച്, നേരത്തെ ഒരു ഇന്റർവ്യൂവിൽ സീമ പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു. സീമയുടെ വാക്കുകൾ, ചെന്നൈയിലെ മാങ്കാട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതുവരെ ആ ക്ഷേത്രത്തിൽ വിവാഹം നടന്നിട്ടില്ല. ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല. ഫോണിലൂടെയും നേരിട്ടും ഒക്കെയായിരുന്നു ക്ഷണം. എന്റെ ചേട്ടന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ജയേട്ടനായിരുന്നു. എന്റെ കൈപിടിച്ച് ശശിയേട്ടന്റെ കൈയിൽ ഏൽപിച്ചത് ജയേട്ടനാണ്. പിന്നീട് ചെന്നൈയിലെ താജ് ഹോട്ടലിൽ ഒരു റിസപ്ഷൻ…

Read More