Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Kalpana - Radio Keralam 1476 AM News

കൽപ്പന മരിച്ചപ്പോൾ അമ്മ ആശ്വസിച്ചത് എന്റെ മകളെ കണ്ടാണ്, അവളുടെ മകൾ എന്നെ പോലെ; ഉർവശി പറയുന്നു

കൽപ്പന മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടിയെ പ്രേക്ഷകർ മറന്നിട്ടില്ല. തന്നേക്കാൾ മികച്ച നടിയായിരുന്നു ചേച്ചി കൽപ്പന എന്നാണ് ഉർവശി എപ്പോഴും പറയാറുള്ളത്. അർഹിച്ച അം​ഗീകാരങ്ങളും അവസരങ്ങളും കൽപ്പനയ്ക്ക് ലഭിച്ചില്ലെന്ന വിഷമവും ഉർവശിക്കുണ്ട്. ഉർവശിയെക്കുറിച്ചുള്ള രസകരമായ പല കഥകളും ആരാധകർ അറിഞ്ഞത് കൽപ്പനയുടെ അഭിമുഖങ്ങളിലൂടെയാണ്. താൻ എടുത്ത് കൊണ്ട് നടന്ന കുട്ടിയാണ് ഉർവശി, അവളുമായി പ്രശ്നമൊന്നുമില്ലെന്നും ചെറിയ അകൽച്ചയേ ഉള്ളൂയെന്നും ഒരിക്കൽ കൽപ്പന പറഞ്ഞിട്ടുണ്ട്. ഉർവശിയുടെ കുടുംബത്തിലെ പുതിയ തലമുറ അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ഉർവശിയുടെ…

Read More

ഒന്നര വർഷത്തിനുള്ളിൽ 30 കിലോയാണ് കുറച്ചത്; മാറ്റത്തിന് പിന്നിൽ കാരണമിത്; ശ്രീമയി പറയുന്നു

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് കൽപ്പന. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു കൽപ്പനയുടെ അപ്രതീക്ഷിത വിയോഗം. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയിയും. അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം പേരെടുത്ത നടിമാരായതിനാൽ ശ്രീമയയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശ്രീമയി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അമ്മയുമായി താരതമ്യം ചെയ്യുന്നത് തനിക്ക് ആശങ്കയാകാറുണ്ടെന്നും ശ്രീമയി പറയുന്നു. ചെന്നൈയിൽ ഡ്രാമ സ്‌കൂളിലൊക്കെ പോകുമ്പോൾ നന്നായി ചെയ്യ്,…

Read More

‘കരുണയുടെ ഹൃദയം’; കൽപ്പനയെക്കുറിച്ച് സഹോദരി പറഞ്ഞത്

ഉർവശി, കലാരഞ്ജിനി, കൽപ്പന മലയാളികൾ ഒരിക്കലും മറക്കാത്ത താരസഹോദരിമാർ. കൽപ്പന വിടപറഞ്ഞുപോയെങ്കിലും അങ്ങനെ വിശ്വസിക്കാൻ ഇന്നും ആരാധകർക്കു കഴിഞ്ഞിട്ടില്ല. കൽപ്പനയെക്കുറിച്ച് കലാരഞ്ജിനി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ് ഇങ്ങനെയായിരുന്നു. പ്രോഗ്രാമുകൾക്ക് പോകുമ്പോൾ കിട്ടുന്ന പണത്തിൻറെ നേർപകുതി കൽപ്പന അനാഥാലയങ്ങൾക്കു നൽകുമായിരുന്നു. മരിക്കുന്നതിൻറെ രണ്ടുദിവസം മുമ്പാണ് ഗുരുവായൂരിൽ പ്രോഗ്രാമിനു പോയത്. അതു കഴിഞ്ഞു തിരിച്ചുവരുമ്പോൾ ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കയറി. തൊഴുതുമടങ്ങുമ്പോൾ അവിടെയൊരു ബോർഡ്. നിർധനരായ പെൺകുട്ടികൾക്കു സമൂഹവിവാഹം. അപ്പോൾത്തന്നെ സംഘാടകരെ വിളിച്ച് പണം നൽകി. ആരും ചോദിച്ചിട്ടല്ലിത്….

Read More