നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച്; വിഫയെ സമീപിച്ചു

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഫിഫയെ സമീപിച്ചു. കരാർ കാലാവധി പൂർത്തിയാകും മുൻപ്‌ പുറത്താക്കിയതിനാണ് സ്റ്റിമാച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെതിരേ 2026 ജൂൺ വരെയുള്ള ശമ്പളം നൽകണമെന്നാണ് ആവശ്യം. ലോകകപ്പ് യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തെത്തുടർന്നാണ് ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ചിനെ ഫെഡറേഷൻ പുറത്താക്കിയത്. പിന്നാലെ സ്പെയിനിൽ നിന്നുള്ള മനോളോ മാർക്വേസിനെ പുതിയ പരിശീലകനായി നിയമിച്ചു. 2023ലെ പുതിയ കരാർ അനുസരിച്ച് ഇന്ത്യൻ ടീം പരിശീലകസ്ഥാനത്ത് 2026 ജൂൺവരെ സ്റ്റിമാച്ചിന്…

Read More