ഖത്തറിൽ ജനസംഖ്യ ഉയർന്നു ; 16 വർഷം കൊണ്ട് 85 ശതമാനത്തിന്റെ വർധന

ജൂൺ 30ലെ കണക്കനുസരിച്ച് സ്വദേശികളും വിദേശികളുമടക്കം ഖത്തറിൽ നിലവിലുള്ളത് 28.57 ലക്ഷം പേർ. ഏറ്റവും കൂടിയ ജനസംഖ്യ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. 31,28,983 പേരാണ് അന്ന് രാജ്യത്തുണ്ടായിരുന്നതെങ്കിൽ മാർച്ചിൽ 31,19,589 ആയും ഏപ്രിലിൽ 30,98,866 ആയും മേയിൽ 30,80,804 ആയും കുറഞ്ഞു. ധാരാളം പ്രവാസികൾ നാട്ടിൽ പോയതാണ് കുറവിന് കാരണം. അവധിയാഘോഷത്തിന് വിദേശത്തു പോയ ഖത്തരികളുടെ എണ്ണം കുറക്കാതെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്. എന്നാൽ, സന്ദർശക വിസയിൽ ഉൾപ്പെടെ രാജ്യത്തെത്തിയ വിദേശികളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 2008 ഒക്ടോബറിലെ…

Read More

വന്യജീവികള്‍ക്ക് കാട്ടിനുള്ളിൽ ഭക്ഷണമൊരുക്കി തമിഴ്‌നാട്

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വഴികള്‍ തേടുകയാണ് തമിഴ്‌നാടിന്റെ വനംവകുപ്പ്. വന്യജീവികള്‍ കാടിറങ്ങുന്നത് തടയാന്‍ സംസ്ഥാനത്തെ 22 ജില്ലകളില്‍ പുല്ലുകള്‍ നട്ടുപിടിപ്പിക്കും. അധിനിവേശ സസ്യങ്ങള്‍ ഒഴിവാക്കിയ മേഖലകളിലാകും ഇത്തരത്തില്‍ പുല്ലുകള്‍ നടുക. കന്നുകാലികള്‍ മേയുന്ന ഇടങ്ങളിലും അധിനിവേശ സസ്യങ്ങളുള്ള പ്രദേശങ്ങളിലും പുല്ലുകളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു പറയുന്നു. ഇതാണ് കാട്ടാനകളും കാട്ടുപോത്തുകളും കാടിറങ്ങാനുള്ള പ്രധാന കാരണം. ഫലമാകട്ടെ മനുഷ്യ-വന്യജീവി സംഘര്‍ഷവും. മരങ്ങളാല്‍ മൂടികിടക്കുന്ന ഇടങ്ങളില്‍ രുചികരമായ പുല്ലിനങ്ങള്‍ നടുന്നത് കാടിറങ്ങുന്നതിന്…

Read More