വയസുകാലത്തെ ചില ആഗ്രഹങ്ങൾ… ; ഇന്ത്യൻ പലഹാരങ്ങൾ ആസ്വദിക്കുന്ന ജാപ്പനീസ് വൃദ്ധ ദമ്പതികൾ

പുതിയ രാജ്യം സന്ദർശിച്ചു സ്വന്തം നാട്ടിലേക്കു മടങ്ങുമ്പോൾ, അതിഥിയായി താമസിച്ച രാജ്യത്തെ മനോഹരമായവ കൂടെ കൊണ്ടുപോകാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? പലർക്കും അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും ആ നാട്ടിലെ പ്രധാനപ്പെട്ട പലഹാരങ്ങൾ. ഇന്ത്യാസന്ദർശനത്തിനുശേഷം ജപ്പാനിലെ ടോക്കിയോയിൽനിന്നുള്ള കണ്ടന്‍റ് ക്രിയേറ്റർ തന്‍റെ മുത്തശ്ശിക്കും മുത്തച്ഛനും സമ്മാനിച്ചത് വ്യത്യസ്തമായ പലഹാരങ്ങളാണ്. ആലു ഭുജിയ സേവ്, ഖാട്ടാ മീഠ, മിഠായികൾ എന്നിവയാണ് തന്‍റെ മുത്തശ്ശിക്കും മുത്തച്ഛനും കോക്കി ഷിഷിഡോ നൽകിയത്. വൃദ്ധ ദമ്പതികൾ അതെല്ലാം കഴിക്കുന്ന വീഡിയോ ഷിഷിഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സ്നാക്സ് ആസ്വദിച്ചുകഴിക്കുന്ന…

Read More