മോഷണപ്രിയരായ പോലീസുകാർ, മാങ്ങാ കള്ളൻ; അടിപൊളി ബൾബ് കള്ളൻ..!

വേലി തന്നെ വിളവുതിന്നുമ്പോൾ എന്നൊരു പ്രയോഗമുണ്ട്. പലപ്പോഴും ഈ ചൊല്ലിനെ അന്വർഥമാക്കുന്ന “പരിപാടി’കൾ പോലീസുകാർ ഒപ്പിക്കാറുമുണ്ട്.  പോലീസുകാരിലെ ക്രിമിനലുകൾ എപ്പോഴും ചർച്ചയാകുന്ന വിഷയങ്ങളാണ്. കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷ്ടാവായ പോലീസുകാരനെക്കുറിച്ചുള്ള ലജ്ജിപ്പിക്കുന്ന വാർത്ത കേരളത്തിൽ വലിയ ചർച്ചയായ വിഷയമാണ്. സംഭവം ഒതുക്കിത്തീർത്തെങ്കിലും പോലീസുകാരനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. പീഡനക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പോലീസ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങൾ മാത്രം. പോലീസിനെ വിമർശിക്കാൻ ഇങ്ങനെ നൂറുകണക്കിന്…

Read More