പരസ്പര സഹകരണം വർധിപ്പിക്കാൻ ഒമാനും ഓസ്ട്രിയയും

ഒമാൻ, ഓസ്ട്രിയ എന്നിവയുടെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ചർച്ചകളുടെ മൂന്നാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും, ഓസ്ട്രിയൻ പക്ഷത്തെ യൂറോപ്യൻ, അന്താരാഷ്‌ട്ര കാര്യങ്ങൾക്കായുള്ള ഓസ്ട്രിയൻ ഫെഡറൽ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഗ്രിഗർ കോസ്‌ലറും നയിച്ചു. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കാനുള്ള സംയുക്ത താൽപര്യം ഇരുവരും വ്യക്തമാക്കി. ഗാസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിൽ ; ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് 40 വർഷത്തിനിടെ ആദ്യം

റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983ൽ ഇന്ദിരാഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി. വിയന്നയിൽ എത്തിയ മോദി, ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെയും ചാൻസലർ നെഹാമറെയും കാണും. ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ ഇരു നേതാക്കളും അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിന് സഹകരണം തേടും. വിയന്നയിലെ ഇന്ത്യൻ…

Read More