ദുബൈയിലെ ആൽ മക്തൂം പാലത്തിലൂടെ ഞായറാഴ്ചയും ഗതാഗതം അനുവദിച്ച് അധികൃതർ

ദുബൈ നഗരത്തിലെ ആൽ മക്തൂം പാലത്തിൽ ഞായറാഴ്ചയും ഗതാഗതം അനുവദിച്ച് അധികൃതർ. അറ്റകുറ്റപ്പണിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ പാലം ഞായറാഴ്ചകളിൽ തുറന്നിരുന്നില്ല. പ്രധാന അറ്റകുറ്റപ്പണികൾ ജനുവരി 16ന് പൂർത്തിയായതായി വ്യക്തമാക്കിയാണ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഞായറാഴ്ചകളിലും തുറക്കാൻ തീരുമാനിച്ചത്. അതേസമയം നിശ്ചിത സമയങ്ങളിൽ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കും. എല്ലാ ഞായറാഴ്ചയും പുലർച്ചെ 1 മുതൽ 4.30 വരെയും വ്യാഴാഴ്ചകളിൽ പതിവ് അറ്റകുറ്റപ്പണികൾക്കായി പുലർച്ചെ 1 മുതൽ 4.30 വരെയുമാണ് അടച്ചിടുക. പാലം വീണ്ടും തുറക്കുന്നത് ക്രീക്കിന്…

Read More

ദുബൈ അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി

വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെ അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി. നഗരത്തിന്‍റെ രണ്ട് ഭാഗങ്ങളായ ദേരയേയും ബർദുബൈയെയും ബന്ധിപ്പിക്കുന്ന ദുബൈയിലെ ഏറ്റവും പഴക്കമേറിയ പാലമാണിത്. അഞ്ച് സമയ ഘട്ടങ്ങളായി തിരിച്ച് ആസൂത്രിതമായ പദ്ധതിയിലൂടെയാണ് ആർ.ടി.എ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ദിനംപ്രതിയുള്ള പതിവ് പണികൾ, പ്രതിവാര പ്രവർത്തനങ്ങൾ, പ്രതിമാസ അറ്റകുറ്റപ്പണികൾ, ത്രൈമാസ അറ്റകുറ്റപ്പണികൾ, വാർഷിക പ്രധാന അറ്റകുറ്റപ്പണി എന്നിങ്ങനെയാണ് അഞ്ച് സമയങ്ങളിലെ പ്രവർത്തനങ്ങൾ നടത്തിയത്. പണികളുടെ ഭൂരിഭാഗവും ആഴ്ചയിൽ രണ്ടുതവണ വാഹനങ്ങൾ കുറഞ്ഞ അർധരാത്രിക്ക്…

Read More