ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി; ആഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ വജ്രം 2492 കാരറ്റ്

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ കരോവെ ഖനിയിൽ നിന്നാണ് 2492 കാരറ്റുള്ള വജ്രം കണ്ടെത്തിയത്. എക്സ് റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൈ പത്തിയുടെ വലിപ്പമുള്ള വജ്രം കണ്ടെത്തിയിരിക്കുന്നതെന്നാണ് കാനഡ ആസ്ഥാനമായുള്ള ലുകാര ഡയമണ്ട് കോർപ്പറേഷൻ വിശദമാക്കിയിരിക്കുന്നത്. 2017ൽ കമ്പനിയിൽ സ്ഥാപിച്ച മെഗാ ഡയമണ്ട് റിക്കവറി ടെക്നോളജിയാണിത്. വജ്രത്തിന്റെ മൂല്യം എത്രയാണെന്ന് ലുകാര വ്യക്തമാക്കിയിട്ടില്ല. ബോട്സ്വാന പ്രസിഡന്റ് മോക്വീറ്റ്സി മാസിസിയാണ് ഈ അപൂർവ്വ വജ്രം ലോകത്തിന് മുൻപിൽ പ്രദർശിച്ചത്. ദക്ഷിണാഫ്രിക്കയിൽ…

Read More

ഇളം പിങ്ക് നിറത്തിലുള്ള ലുലോ റോസ്; അത്യപൂർവ പിങ്ക് വജ്രത്തിന് കോടികളുടെ മൂല്യം

രത്‌നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം. ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്‌നങ്ങളിൽ ഒന്നാണത്. എന്നാൽ ഇളം പിങ്ക് നിറത്തിലുള്ള വജ്രം കണ്ടിട്ടുണ്ടോ? അതെ അങ്ങനെയൊരു വജ്രമുണ്ട്. അതാണ്‌ ലുലോ റോസ്. ആഫ്രിക്കൻ രാജ്യമായ അം​ഗോളയിലെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നും 2022ലാണ് ലുലോ റോസ് ഖനനം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ലുലോ റോസ് എന്ന പേര് വന്നതും. അങ്ങനെ അത്യപൂർവമായ പിങ്ക് വജ്രം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്ക് എത്തിച്ചേർന്നു. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയ പിങ്ക്…

Read More

ഒരു മണിക്കൂറിൽ ആലിം​ഗനം ചെയ്തത് 1,123 മരങ്ങളെ; ലോക റെക്കോർഡ് സ്വന്തമാക്കി ആഫ്രിക്കൻ യുവാവ്

ഒരു ലോക റെക്കോർഡ് സ്വതമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളുടെ പരിശീലനവും കഠിനാധ്വാനവും ഒക്കെ കൊണ്ടാണ്ടാണ് സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് സൃഷ്ടിക്കുകാനാവുക. അടുത്തിടെ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള അബൂബക്കർ താഹിരു എന്ന യുവാവ് ഒരു മണിക്കൂറിൽ 1123 മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ​ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. പരിസ്ഥിതി പ്രവർത്തകനും ഫോറസ്റ്റ് വിദ്യാർത്ഥിയുമാണ് 29 കാരനായ അബൂബക്കർ താഹിരു. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണൽ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. രണ്ടു കൈകളും…

Read More

പക്ഷികളിലെ മികച്ച വേട്ടക്കാരനായ ഷൂ ബിൽ; അഞ്ചടി വരെ നീളം, ഒരടി നീളമുള്ള കൊക്ക്

ചൂഴ്ന്നിറങ്ങുന്ന നോട്ടം, മൂർച്ചയേറിയതും ഒരു അടിവരെ നീളവുമുള്ള കൊക്ക്, ശ്രദ്ധയോടെ പരിസരം വീക്ഷിച്ച് പൊടുന്നനെ പറന്നിറങ്ങി ഇരയെ കൊക്കിലൊതുക്കുന്ന വേട്ടരീതി. പക്ഷികളിലെ ഭയങ്കര വേട്ടക്കാരനായ ഷൂ ബില്ലാണിത്. കിഴക്കൻ ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഇവയുടെ ആവാസകേന്ദ്രം. അഞ്ചടി വരെ നീളം വയ്ക്കുന്ന ഈ പക്ഷികൾക്ക് ഇരയെ എളുപ്പത്തിൽ റാഞ്ചി എടുക്കാൻ ശേഷിയുള്ള ദൃഢമായ കാലുകളുണ്ട്. മീനുകളെയും ഉരഗങ്ങളെയുമാണ് ഷൂബിൽ സാധാരണ ഭക്ഷിക്കുന്നതെങ്കിലും ഈൽ, പാമ്പുകൾ, മുതല കുഞ്ഞുങ്ങൾ എന്നിവയെയും ഭക്ഷിക്കാൻ ഇവ ഇഷ്ടപ്പെടുന്നതായി പറയുന്നുണ്ട്. പൊതുവെ…

Read More