സൗദി അറേബ്യയിലെ അൽ അഖിഖ് – ബൽജുറഷി റോഡ് യാത്രക്കാർക്കായി തുറന്നു

അൽബാഹ മേഖലയിൽ പുതുതായി നിർമിച്ച അൽഅഖിഖ്- ബൽജുറഷി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയായതിന് ശേഷമാണിത്. 22.1 കിലോമീറ്റർ നീളവും ഓരോ ദിശയിലും രണ്ട് പാതകളുമുള്ള ഈ റോഡ് മർകസ് ബനീ കബീർ പട്ടണവുമായി ബന്ധിപ്പിക്കുന്നു. മൂന്നാംഘട്ടത്തിന്‍റെ ചെലവ് 218 ദശലക്ഷം റിയാൽ ആണെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. റോഡ് ശൃംഖലയുടെ കണക്റ്റിവിറ്റി വർധിപ്പിക്കുക, പ്രദേശം സന്ദർശിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സേവനം മെച്ചപ്പെടുത്തുക, റോഡിലെ സുരക്ഷാനിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. മൊത്തം…

Read More

ഇന്ത്യൻ കോൺസുലേറ്റ് സംഘം ജൂലൈ 12ന് യാംബു സന്ദർശിക്കും

പാസ്പ്പോർട്ട് പുതുക്കൽ ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ജൂലൈ 12ന് യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്‍റെ എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു…

Read More

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പ്രാബല്യത്തിൽ

രാജ്യത്ത് ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. ഒരു തൊഴിലുടമക്ക് കീഴിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന മന്ത്രിസഭാ തീരുമാനമാണ് നടപ്പായത്. 2023 മെയ് 17ന് സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ് പോളിസിയിൽ പ്രാഥമിക പരിചരണം, പൊതുജനാരോഗ്യം, അത്യാഹിത കേസുകൾ എന്നിവ ഉൾപ്പെടുമെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വക്താവ് ഇമാൻ അൽ തുവൈറഖി പറഞ്ഞു. അസുഖമുണ്ടായാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനുള്ള കവറേജ്,…

Read More

പ്രവാചകന്റെ ഖബറിട സന്ദർശനം ; ‘സമാധാന പാത’ ഒരുക്കി അധികൃതർ

പ്രവാചകന്‍റെ ഖബറിടം സന്ദർശിക്കാൻ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മദീന മുനവ്വറയിൽ സുഗമ വഴിയൊരുക്കി അധികൃതർ. ‘സമാധാന പാത’എന്ന ശീർഷകത്തിൽ സന്ദർശകർക്ക് ആറു മിനിറ്റിൽ ഖബർ സന്ദർശനം പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് ഇരുഹറം കാര്യാലയം പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രവാചകന്‍റെ ഖബറിടത്തിൽ സമാധാനത്തിന്‍റെ പാത അനിഭവിച്ചറിയൂ എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായ ഇസ്ലാമിക കേന്ദ്രങ്ങളിൽ ഒന്നാണ് പ്രവാചകന്‍റെ പള്ളി എന്ന പേരിലറിയപ്പെടുന്ന മസ്ജിദുന്നബവി. മസ്ജിദുന്നബവിക്ക്‌ പുറത്തുള്ള പ്രവാചകന്‍റെയും അദ്ദേഹത്തിന്‍റെ…

Read More

2030ഓടെ സൗദിയുടെ പ്രകൃതിവാതക ഉൽപാദനം 63 ശതമാനം ഉയരും

2030ഓടെ രാജ്യത്തെ പ്രകൃതിവാതക ഉൽപാദനം 63 ശതമാനം വർധിച്ച് പ്രതിദിനം 21.3 ശതകോടി ക്യുബിക് അടിയായി ഉയരുമെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ജഫൂറ പാടത്ത് വലിയ അളവിൽ വാതകം നൽകാൻ ഞങ്ങൾക്ക് അവസരങ്ങളുണ്ട്. ജഫൂറ എണ്ണപ്പാടത്തിന്‍റെ മൂന്നാമത്തെ വിപുലീകരണത്തിലൂടെ മൂന്ന് ശതകോടി ക്യുബിക് അടിയായി ഉൽപാദനം ഉയരുമെന്ന് മന്ത്രി വ്യക്തമാക്കി. ജഫൂറ പാടം വിപുലീകരണ പദ്ധതിയുടെ രണ്ടാംഘട്ടവും രാജ്യത്തെ പ്രധാന വാതകശൃംഖല വിപുലീകരണ പദ്ധതിയുടെ മൂന്നാംഘട്ടവും ആരംഭിക്കുന്നതിന്റെ ഭാഗമായി…

Read More

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ യുദ്ധത്തിന് സാധ്യത ; പൗരൻമാർ ലബനാനിൽ നിന്ന് രാജ്യത്തേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ

ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടായ പശ്ചാത്തലത്തില്‍ ലബനാനില്‍ നിന്ന് സ്വന്തം പൗരന്മാർ രാജ്യത്തേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ നിർദേശം നൽകി. ലബനാനിലെ നിലവിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അവിടെയുള്ള സൗദി പൗരന്മാർ രാജ്യം വിട്ടുപോകണമെന്നും ലബനാനിലെ സൗദി എംബസിയാണ് ആവശ്യപ്പെട്ടത്. ഏതു അടിയന്തര സാഹചര്യത്തിലും തങ്ങളെ ബന്ധപ്പെടാമെന്നും എംബസി പൗരന്മാരെ അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ലബനാനിൽനിന്ന് ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Read More

സൗദി അറേബ്യയിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനം

സൗദി അറേബ്യയിലെ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനം. ഈ വർഷം ആദ്യപാദം മുതൽ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതായെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 2023 അവസാന പാദത്തിലെ 3.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വദേശി പൗരന്മാരുടെയും വിദേശികളുടെയും മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതാണ്. അത് 3.5 ശതമാനമായി തുടരുന്നു. സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം അവസാന പാദത്തിലെ 7.8 ശതമാനത്തിൽനിന്ന് ഈ വർഷം തുടക്കത്തിൽ 7.6 ശതമാനമായി കുറഞ്ഞു. എന്നാൽ സ്വദേശി…

Read More

വേനൽ കടുക്കുന്നതിനിടെ ആശ്വാസമായി സൗദി അറേബ്യയിൽ മഴ

സൗദി അറേബ്യയാകെ കടുത്ത വേനലിൽ എരിപൊരി കൊള്ളുമ്പോൾ തെക്കൻ മേഖലക്ക് കുളിരായി അസീർ പ്രവിശ്യയിൽ മഴയും ഇടിമിന്നലും. കഴിഞ്ഞ ഒരാഴ്ചയായി അബഹയിലും പരിസരപ്രദേശത്തുമായിരുന്ന മഴ ഇന്നലെയോടെയാണ് ഖമീസ് മുശൈത്തിലുമെത്തിയത്. കഴിഞ്ഞ ഒരു മാസമായി ശക്തമായ വേനൽ ചൂട് ആയിരുന്നു. മഴയെത്തിയതോടെ കടുത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ്. സ്കൂൾ അവധിക്കാലമായതിനാൽ സൗദിയിലെ വിവിധയിടങ്ങളിൽനിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് അബഹയിലെ സുഖമുള്ള കാലാവസ്ഥ ആസ്വദിക്കാൻ എത്തിയിട്ടുള്ളത്. മഴ കൂടിയായതോടെ സന്തോഷവും ഇരട്ടിയായി. അതുകൊണ്ടുതന്നെ ഇങ്ങോട്ടേക്ക് സന്ദർശക പ്രവാഹം വർധിക്കും….

Read More

വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിലെ മികവ് ; ലോകറാങ്കിങ്ങിൽ റിയാദ് വിമാനത്താവളം ഒന്നാമത്

വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിൽ റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട് ലോകത്ത് ഒന്നാം സ്ഥാനത്ത്. വ്യോമയാനം സംബന്ധിച്ച് അപഗ്രഥനം നടത്തുന്ന പ്രമുഖ ഏജൻസിയായ സിറിയം ഡിയോ ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്കിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ആഗോള റാങ്കിങ്ങിലാണ് റിയാദ് എയർപ്പോർട്ട് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. വിമാന സർവിസുകളുടെ പ്ലാനിങ്ങിന്‍റെ കാര്യക്ഷമത, വിമാനങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ച് യാത്രക്കാർക്ക് അതത് സമയങ്ങളിൽ തന്നെ കൃത്യ വിവരം നൽകുന്നത് തുടങ്ങിയ വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്. ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത്…

Read More

സൗദി അറേബ്യയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർശകമാക്കാൻ പുതിയ ചട്ടങ്ങൾ

സൗദിയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ ചട്ടങ്ങൾ നടപ്പാക്കി തുടങ്ങി. ഗാർഹിക തൊഴിൽ മേഖല കൂടുതൽ സുതാര്യമാക്കുന്നതിനും ആകർഷമാക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. ഇതിന്റെ ഭാഗമായി വനിത വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ ചെലവ്. വാറ്റ് ഉൾപ്പെടെ ശരാശരി 14,309 റിയാൽ ഫിലപ്പീൻസിൽനിന്നുള്ള ഒരു വനിത വീട്ടുതൊഴിലാളിയെ നിയമിക്കാൻ ചെലവ് വരും. ശ്രീലങ്കയിൽനിന്ന് 13,581 റിയാലും ബംഗ്ലാദേശിൽനിന്ന് 9,003…

Read More