കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് അറബ് പാർലമെന്റിന്റെ പുരസ്കാരം

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് അറബ് പാർലമെന്റിന്റെ ‘ലീഡേഴ്സ് മെഡൽ’ സമ്മാനിച്ചു. അറബ് പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിലും സംയുക്ത അറബ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും കിരീടാവകാശി നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായാണിത്. ജിദ്ദയിൽ വെച്ച് അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽ അസൂമിയാണ് മെഡൽ സമ്മാനിച്ചത്. കിരീടാവകാശി മുൻ കൈയ്യെടുത്ത് നടത്തുന്ന ശ്രമങ്ങൾക്കും ഉറച്ച നിലപാടുകൾക്കുമുള്ള അറബ് ജനതയുടെ അഭിനന്ദനവും നന്ദിയും അറബ് പാർലമെന്റ് സ്പീക്കർ കിരീടാവകാശിയെ അറിയിച്ചു. കിരീടാവകാശിക്ക് സമ്മാനിച്ച അറബ് പാർലമെന്റിന്റെ ‘ലീഡേഴ്സ്…

Read More

അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം

അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നു ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരൽ നിർബന്ധമാണ്. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. 65 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിച്ചാൽ ഉടനെ അവസരം ലഭിക്കും. പുതിയ ഹജ്ജ് നയത്തെക്കുറിച്ചു ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് വിശദീകരണം നൽകിയത്. സേവനം മതിയാക്കി മടങ്ങുന്ന കോൺസുൽ ജനറലിന് ജിദ്ദ ഇന്ത്യൻ മീഡിയ…

Read More

സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത

സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ശക്തമായ മഴ, കാറ്റ് എന്നിവ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ ഈ കാലയളവിൽ അതിശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. കാറ്റ് മൂലം ഈ മേഖലയിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. #الدفاع_المدني: استمرار هطول…

Read More

ലബനാനിലേക്ക് പോകരുതെന്ന പൗരന്മാർക്കുള്ള വിലക്ക് ആവർത്തിച്ച് സൗദി

ലബനാനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കി സൗദി വിദേശകാര്യാലയം. ലബനാനിലേക്കുള്ള യാത്ര നിരോധിച്ചുള്ള മുൻ തീരുമാനം എല്ലാ പൗരന്മാരും അനുസരിക്കണമെന്ന് ലബനാനിലെ സൗദി എംബസി വ്യക്തമാക്കി. ഇസ്രായേൽ, ലബനാൻ, ഹിസ്ബുള്ള, ഇറാൻ എന്നിവക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭീതി നിലനിൽക്കുന്നതിനെത്തുടർന്നാണിത്. തെക്കൻ ലബനാനിലെ നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ലബനാൻ വിട്ടുപോകാൻ അവിടെയുള്ള പൗരന്മാരോട് ആവശ്യപ്പെടുന്നു. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ പൗരന്മാർ എംബസിയുമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും സൗദി എംബസി വ്യക്തമാക്കി. അതേസമയം, ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള മിസൈൽ ആക്രമണം…

Read More

മദീന ,ജിദ്ദ,റിയാദ് ,ദമാം എന്നീ നഗരങ്ങളിൽ ടാക്സി ലൈസൻസുകൾക്ക് അപേക്ഷ ക്ഷണിച്ചു

സൗദിയിലെ നാല് നഗരങ്ങളിൽ ടാക്‌സികൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. റിയാദ്, മദീന, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് അപേക്ഷിക്കാനുള്ള അനുമതി. മുമ്പ് ഈ നഗരങ്ങളിൽ പുതിയ ലൈസൻസുകൾ അനുവദിക്കാനും നിലവിലുള്ള കാറുകൾ കൂട്ടാനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയിരുന്നു. ടാക്‌സികൾ വർധിച്ചതിനാലായിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾക്ക് പുതിയ ടാക്‌സികൾക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന് പ്രവർത്തിക്കാൻ മിനിമം ആവശ്യമായ എണ്ണം കാറുകൾക്കായിരിക്കും അപേക്ഷിക്കാൻ കഴിയുക. കഴിഞ്ഞ വർഷത്തോടെ കാലാവധിയെത്തിയ വാഹനങ്ങൾ പുതുക്കാനോ, മാറ്റി പുതിയവ നിരത്തിലിറക്കാനോ പുതിയ…

Read More

മുസ്ലിം രാജ്യങ്ങളിലെ മതകാര്യമന്ത്രിമാരുടെ സമ്മേളനം ഇന്നു മുതൽ മക്കയിൽ

മുസ്ലിം രാജ്യങ്ങളിലെ വഖഫ്, മതകാര്യ മന്ത്രിമാരുടെ ഒമ്പതാമത് സമ്മേളനം ഞായറാഴ്ച മക്കയിൽ ആരംഭിക്കും. തിങ്കളാഴ്ച വരെ തുടരുന്ന സമ്മേളനത്തിലും എക്‌സിക്യൂട്ടിവ് കൗൺസിലിലും പങ്കെടുക്കാൻ എല്ലാവരും മക്കയിലെത്തി. ‘മിതത്വം പ്രോത്സാഹിപ്പിക്കാനും അതിന്‍റെ മൂല്യങ്ങൾ ഏകീകരിക്കാനും വഖഫ്, ഇസ്ലാമികകാര്യ മന്ത്രാലയങ്ങളുടെ പങ്ക്’ എന്ന തലക്കെട്ടിൽ സൗദി മതകാര്യമന്ത്രാലയമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മക്കയിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ മന്ത്രിമാർ, മുഫ്തിമാർ, ഇസ്ലാമിക് കൗൺസിൽ മേധാവികൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വങ്ങൾ പങ്കെടുക്കും. സമ്മേളനത്തിൽ…

Read More

അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരമായ അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തിരഞ്ഞെടുത്തു. ഡബ്ല്യു.എച്ച്.ഒ നിയമങ്ങൾക്ക് അനുസൃതമായി ടൂറിസം, വിനോദം, ആരോഗ്യം എന്നീ കാര്യങ്ങളിൽ മികവ് പുലർത്താൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചതിൻറെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്. ലോകാരോഗ്യ സംഘടനയിൽനിന്ന് അക്രഡിറ്റേഷൻ നേടുന്നതിൽ അൽഖോബാർ ഗവർണറേറ്റിന് വലിയ പ്രാധാന്യമുണ്ടെന്ന് കിഴക്കൻ പ്രവിശ്യാ മേയർ എൻ.ജി. ഫഹദ് അൽ ജുബൈർ പറഞ്ഞു. ആരോഗ്യത്തിൻറെയും വികസനത്തിൻറെയും നിർണായക ഘടകങ്ങളുമായി ഇടപഴകുന്നതിനും ആരോഗ്യനഗരങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ആവശ്യകതകളും…

Read More

മൂന്നാമത് മദീന പുസ്തകമേളക്ക് തുടക്കം

മൂന്നാമത് മദീന പുസ്തകമേള ആരംഭിച്ചു. സൗദി സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റി സംഘാടകരായ പുസ്തകമേള ആഗസ്റ്റ് അഞ്ചു വരെ തുടരും. 200ലധികം പവിലിയനുകളിലായി ഇത്തവണ 300 ലധികം അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കുന്നുണ്ട്. മദീനയുടെ സാംസ്കാരിക സ്ഥാനം ഉയർത്തുകയാണ് ലക്ഷ്യം. സൗദിയിലും അറബ് സാംസ്കാരിക രംഗത്തും ശ്രദ്ധേയ പരിപാടിയായി മദീന പുസ്തകമേള മാറിയെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു. സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുക, അറിവിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുക, വായനയോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുക, സൗദി…

Read More

മയക്കുമരുന്ന് കടത്ത് ; ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി

മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി. ഔഷധ ഗുളികളെന്ന വ്യാജ്യേന ആംഫറ്റാമിൻ ഗുളികകൾ വിദേശത്തുനിന്നെത്തിച്ച് രാജ്യത്ത് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മിസ്ബാഹ് അൽ സൗദി മിസ്ബാഹ് ഇമാം എന്നയാളുടെ ശിക്ഷയാണ് നടപ്പാക്കിയത്. കൃത്യമായ തെളിവുകൾ സഹിതമാണ് നർക്കോട്ടിക് വിഭാഗം പ്രതിയെ പ്രോസിക്യൂഷന് മുമ്പിൽ ഹാജരാക്കിയത്. കൃത്യമായ വിചാരണക്കും തെളിവുകളുടെ പരിശോധനക്കും ശേഷം പ്രതി കുറ്റകൃത്യം നടത്തി എന്ന് ഉറപ്പാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിഭാഗം പിന്നീട് അപ്പീലുമായി മേൽകോടതിയെയും സുപ്രീം…

Read More

സൗദി അറേബ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്ക് ജിദ്ദ തുറമുഖത്ത് ഒരുങ്ങുന്നു

ചെങ്കടൽ തീരത്ത് ഒരു സംയോജിത വ്യാപാര കേന്ദ്രം സൃഷ്ടിക്കാനുള്ള ലോകത്തിന്‍റെ അഭിലാഷങ്ങളുടെ സാക്ഷാത്കാരമായി ജിദ്ദ ലോജിസ്റ്റിക് പാർക്കിന്‍റെ നിർമാണം പുരോഗമിക്കുന്നു.ദുബൈ ഗവൺമെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർ കമ്പനിയായ ഡി.പി വേൾഡും സൗദി പോർട്ട് അതോറിറ്റിയും (മവാനി) 90 കോടി റിയാൽ ചെലവിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഒരുക്കുന്ന പാർക്കിന്‍റെ നിർമാണം കഴിഞ്ഞമാസമാണ് ആരംഭിച്ചത്. ചരക്കുവ്യന്യാസത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് പാർക്കായിരിക്കും ഇത്.  4,15,000 ചതുശ്ര മീറ്റർ ഗ്രീൻഫീൽഡ്…

Read More