റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 26 മുതൽ

റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 26ന് തുടങ്ങും. ഒക്‌ടോബർ അഞ്ച് വരെ റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി കാമ്പസിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായി. 800 പവലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒരു പറ്റം എഴുത്തുകാരുടെയും ചിന്തകരുടെയും ബുദ്ധിജീവികളുടെയും സാന്നിധ്യം മേളയിലുണ്ടാകും. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാംസ്കാരിക വേദികളിലൊന്നായി റിയാദ്…

Read More

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 22,716 പേർ

താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദിയിൽ അധികൃതർ ഒരാഴ്ചയ്ക്കിടെ 22,716 പേരെ അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 14,446 പേരെ അറസ്റ്റ് ചെയ്തു. 4,780 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 3,490 പേർ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,513 പേരിൽ 53 ശതമാനം എത്യോപ്യക്കാരും 46 ശതമാനം യെമനികളും 1 ശതമാനം മറ്റ് രാജ്യക്കാരുമാണ്. ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം…

Read More

സൗദി ദേശീയ ദിനാഘോഷം; യാംബുവിൽ വർണശബള പരിപാടികളൊരുങ്ങുന്നു

94ാമത് സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാംബുവിലും വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രണ്ട് പാർക്കിൽനിന്ന് യാംബു ടൗണിലുള്ള ഹെറിറ്റേജ് പാർക്ക് വരെ വിവിധ സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തോടെ സൈക്കിൾ റാലി സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ 6.30 വരെ യാംബു അൽ ബഹ്ർ ഷറം ബീച്ച് ഏരിയയിലുള്ള ചെങ്കടൽ ഭാഗത്ത് സമുദ്രോത്സവമായ ‘മറൈൻ ഷോ’ സംഘടിപ്പിക്കുന്നു. യാംബുവിലെ അൽ അഹ്ലാം…

Read More

സൗദി ദേശീയ ദിനാഘോഷം; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ

സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ അരങ്ങേറും. 94-ാം ദേശീയ ദിനം (സെപ്റ്റംബർ 23) ആഘോഷിക്കാൻ വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമസേന രംഗത്തുണ്ടാവും. എഫ്-15, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങളാണ് ആകാശത്ത് വിസ്മയം തീർക്കുക. ഇതിന് പുറമെ നിരവധി എയർ ബേസുകളിൽ ഗ്രൗണ്ട് ഷോകളും നടക്കും. വ്യോമസേനയുടെ ‘സൗദി ഫാൽക്കൺസ് ടീം’ ആണ് അഭ്യാസങ്ങളിൽ…

Read More

സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന് അവസാനിക്കും

സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനകൂല്യം തീരാൻ ഇനി ഓരു മാസം മാത്രം. ഒക്ടോബർ 18ന് കാലാവധി അവസാനിക്കും. 2024 ഏപ്രിൽ 18ന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ബാധകമാകുക. 50 ശതമാനം ഇളവോട് കൂടി പിഴ അടച്ചു തീർക്കുന്നതിനാണ് സാവകാശം അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 18ന് മുമ്പ് അടച്ചുതീർക്കാത്ത പിഴകൾ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകളിൽ നിന്നും കണ്ട് കെട്ടും. ഇളവില്ലാതെ മുഴുവൻ തുകയും കണ്ട് കെട്ടുമെന്നാണ് സൗദി ട്രാഫിക് വിഭാഗം അറിയിച്ചിരിക്കുന്നത്….

Read More

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കി സൗദി അറേബ്യ

സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. രാജ്യത്തെവിടെയും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ മതിയാകും. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവിൽ വന്നത്. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇത് വഴി സാധിക്കും. നിലവിൽ ഉപ സി.ആറുകൾ ലഭ്യമാക്കിയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. നിലവിലെ ഉപ സി.ആറുകൾ…

Read More

സൗദിയിൽ ആദ്യത്തെ ആണവ സ്റ്റേഷൻ; നിർമ്മാണ നടപടികൾ പുരോഗമിക്കുകയാണ് – സൗദി ഊർജ മന്ത്രി

സൗദിയിലെ ആദ്യത്തെ ആണവ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണെന്ന് ഊർജ മന്ത്രി. രാജ്യത്തിന് ഗുണകരമാകും വിധം സമാധാനപരമായിരിക്കും ആണവോർജത്തിന്റെ ഉപയോഗം. വിയന്നയിൽ നടക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ജനറൽ കോൺഫറൻസിലാണ് ആദ്ദേഹം ഇക്കാര്യമറിയിച്ചത്. രാജ്യത്തെ ആദ്യത്തെ ആണവ സ്റ്റേഷൻ നിർമ്മാണ നടപടികൾ തുടരുകയാണ്. ന്യൂക്ലിയർ റെഗുലേറ്ററി പ്രവർത്തനങ്ങളാണ് നിലവിൽ പൂർത്തിയാക്കികൊണ്ടിരിക്കുന്നത്. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജവും, റേഡിയോ ആക്ടീവ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ഇവയുടെ ഗുണങ്ങൾ രാജ്യത്തിന് ലഭിക്കും വിധമുള്ള പ്രവർത്തനങ്ങളാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ആണവോർജ്ജ…

Read More

ചെങ്കടലിലെ സമുദ്ര ജീവികളെ സംരക്ഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ

ചെങ്കടലിൽ സമുദ്ര ജീവികളെ സംരക്ഷിക്കാനായി സൗദി അറേബ്യ ഇതുവരെ ഇരുന്നൂറ് കോടി രൂപ ചെലവാക്കി. അത്യപൂർവ ജീവികളേയും ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതികൾ. മത്സ്യ സമ്പത്ത് വർധിപ്പിക്കാനുള്ള പദ്ധതികളും ഇവയിലുണ്ട്. പവിഴപ്പുറ്റുകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞതാണ് സൗദിയിലെ ചെങ്കടൽ തീരം. ഇവയുടെ സംരക്ഷണത്തിനാണ് 100 ദശലക്ഷം റിയാൽ ചെലവഴിച്ച് പദ്ധതി പുരോഗമിക്കുന്നത്. ചെങ്കടലിലെ ജൈവവൈവിധ്യ സംരക്ഷണമാണ് പ്രധാന ലക്ഷ്യം. സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതും ലക്ഷ്യമാണ്. ഡ്രോണുകൾ, അണ്ടർ വാട്ടർ സെന്ററുകൾ, ഉപഗ്രഹങ്ങൾ വഴി പവിഴപുറ്റുകളെ സംരക്ഷിക്കുന്നു….

Read More

സൗദിയിൽ മഴയും കാലാവസ്ഥാ മാറ്റങ്ങളും വർധിക്കുന്നു; റിപ്പോർട്ട് പുറത്ത് വിട്ട് കാലാവസ്ഥാ കേന്ദ്രം

സൗദിയിൽ ഓരോ വർഷം കഴിയും തോറും മഴയുടെ തോത് വർധിച്ചു വരുന്നതായി കണക്കുകൾ. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് റിപ്പോർട്ട്. ഏതാനും വർഷങ്ങളായി സൗദിയിൽ മെച്ചപ്പെട്ട മഴയാണ് ലഭിക്കുന്നത്. ഇതോടൊപ്പം കാലാവസ്ഥ പ്രതിഭാസങ്ങളും വർധിക്കുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വക്താവ് ഹുസ്സൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ജിദ്ദയിൽ ലഭിച്ച മഴ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2009 ൽ ജിദ്ദയിൽ ലഭിച്ചത് 95 മില്ലി മീറ്റർ മഴയായിരുന്നു. 2011 ഓടെ ഇത് 111…

Read More

ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ മികച്ച നേട്ടവുമായി സൗദി അറേബ്യ

റിയാദ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ മികച്ച നേട്ടവുമായി സൗദി അറേബ്യ. കയറ്റുമതിയിൽ കഴിഞ്ഞവർഷത്തേക്കാൾ 33% വർദ്ധനവാണുണ്ടായത്. കയറ്റുമതിയുടെ മൂല്യം 1.5 ബില്ല്യൺ റിയാൽ ഉണ്ടായിരുന്നത് ഈ വർഷം 2 ബില്ല്യണായി ഉയർന്നു. 56ലധികം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. ഈ മേഖല പൂർണ പ്രാദേശികവൽക്കരണമാണ് ലക്ഷ്യം വെക്കുന്നത്. 2019ൽ 80% ആയിരുന്നു ഇറക്കുമതി എങ്കിൽ 2023 ആയപ്പോഴേക്കും 70% ആയി കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇൻസുലിൻ, പ്ലാസ്മ തുടങ്ങി പുതിയ മേഖലകൾ കൂടി വികസിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്….

Read More