58,000 സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്ത് ഒമാൻ കംപ്ലയിൻസ് ആൻഡ് അസസ്മെന്റ് വകുപ്പ്

ഒമാനിലെ സുവൈഖ് വിലായത്തിൽ നിന്നും 58,000 സിഗരറ്റ് കാർട്ടണുകൾ അധികൃതർ പിടിച്ചെടുത്തു. കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെൻറ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പിടികൂടി.

Read More

ഒമാനിൽ പൊതുഇടങ്ങളിൽ സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ പൊതുഇടങ്ങളിൽ പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തികളിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുഇടങ്ങളിൽ ആഭാസകരമായുള്ള പ്രവർത്തികളിൽ പരസ്യമായി ഏർപ്പെടുന്നവർക്കും, ഒമാനിലെ സാമൂഹ്യ രീതികൾ, പാരമ്പര്യങ്ങൾ എന്നിവയ്ക്ക് എതിരായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ”പൊതു നിരത്തുകളിലും, മറ്റു പൊതു ഇടങ്ങളിലും പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവേശിക്കുന്നതും, രാജ്യത്തെ പരമ്പരാഗത ശീലങ്ങൾക്കെതിരായി പ്രവർത്തിക്കുന്നതും ശിക്ഷാ നടപടികളിലേക്ക് നയിക്കുന്നതാണ്.”, ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ…

Read More

റമാദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി ഒമാൻ നിസ്‌വയിലെ ഗ്രാമങ്ങൾ

റമദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി നിസ്വയിലെ ഗ്രാമങ്ങൾ. റോഡുകളും ഗ്രാമങ്ങളും വൈദ്യുതി വിളക്കുകൾകൊണ്ടും, മറ്റ് ആകർഷകവും പരമ്പരാഗതവുമായ വസ്തുക്കൾകൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്. റമദാൻ ആഗതമായപ്പോൾ തന്നെ വീടുകളും കടകളും ആകർഷകമായ രീതിയിൽ ഇവിടം അലങ്കരിച്ച് തുടങ്ങിയിരുന്നു. നിസ്വ സൂഖ് അടക്കമുള്ള പ്രദേശം കൃത്രിമ വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്നത് നയനാനന്ദകര കാഴ്ചയാണ് പകരുന്നത്. ഇഫ്താർ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ നടക്കാനും വിശ്രമിക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. റമദാനിൽ തങ്ങളുടെ മാതാപിതാക്കൾ കുട്ടിക്കാലത്ത് അനുഭവിച്ച അതേ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന്…

Read More

മോസ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് ഒമാൻ

റഷ്യൻ തലസ്ഥാനമായ മോസ്‌കോക്ക് സമീപമുള്ള ക്രോക്കസ് സിറ്റി ഹാളിൽ നിരവധി പേരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ഒമാൻ അപലപിച്ചു. സംഭവത്തിൽ ഇരയായ കുടുംബങ്ങളോടും റഷ്യൻ സർക്കാറിനോടും അവിടത്തെ ജനങ്ങളോടും അനുശോചനവും സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണത്തിൽ നൂറിലേറെ പേർ മരിച്ചതയാണ് റിപ്പോർട്ട്. സംഭവത്തിൽ നാലു പേരടക്കം 11 പേർ അറസ്റ്റിലായി.

Read More

തെക്ക് കിഴക്കൻ കാറ്റ്; ഒമാനിലെ വിവിധ ഭാഗങ്ങളിൽ പൊടി ഉയരാൻ സാധ്യത

തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത് ദൂരക്കാഴ്ചയെ ബാധിക്കാൻ ഇടവരുത്തും. അതേസമയം, ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത തീവ്രതയിലുള്ള മഴക്കായിരിക്കും സാക്ഷ്യം വഹിക്കുക. വാദികൾ നിറഞ്ഞൊഴുകും. മഴ ക്രമേണ അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്നാണ് കരുതുന്നത്. കാലാവസ്ഥയുമായി ബന്ധപ്പട്ട സംഭവ വികാസങ്ങൾ…

Read More

ഫാക് കുറുബ പദ്ധതി; ഒമാനില്‍ 58 തടവുകാരെ മോചിപ്പിച്ചു

ഒമാനില്‍ ഫാക് കുറുബ പദ്ധതിയിലുടെ 58 തടവുകാരെ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ പുറത്തിറക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഫാക് കുറുബ പദ്ധതിക്ക് കൈത്താങ്ങുമായി ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ 60,000 ഒമാന്‍ റിയാല്‍ അധികൃതര്‍ക്ക് കൈമാറി. ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്റെ പിന്തുണക്ക് നന്ദി അറിയിച്ച ഫാക് കുറുബ പ്രതിനിധികള്‍,സമൂഹത്തിലെ അര്‍ഹരായ വ്യക്തികളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് ഇത്തരം പിന്തുണ സുപ്രധാന പങ്കുവഹിക്കുമെന്നും പറഞ്ഞു. ഒമാന്‍ ലോയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന…

Read More

ഒമാനിൽ മാർച്ച് 27 വരെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി CAA

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 26, 27 തീയതികളിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Weather Condition expected during (26 & 27 March 2024) pic.twitter.com/OywuSLGYHF — الأرصاد العمانية (@OmanMeteorology) March 21, 2024 2024 മാർച്ച് 21-നാണ് CAA ഇത് സംബന്ധിച്ച…

Read More

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; 5 വിദേശികൾ അറസ്റ്റിൽ

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് പൊലീസ് ആണ് അറബ് പൗരത്വമുള്ള അഞ്ചുപേരെ പിടികൂടിയത്. 900ത്തിലധികം ഖാട്ട് മയക്കുമരുന്ന് പൊതികളും കണ്ടെടുത്തു. സംഘം വന്ന ബോട്ടും പിടിച്ചെടുത്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Read More

ഒമാനിലേക്ക് കന്നുകാലികളെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി

ഒമാനിലെ നിലവിലെ ആവശ്യം നിറവേറ്റുന്നതിനായി 2,17,370 കന്നുകാലികളെ ഇറക്കുമതി ചെയ്യാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അനുമതി നൽകി. കന്നുകാലി ഇറക്കുമതി കമ്പനികളുമായി ഏകോപിപ്പിച്ച് പ്രാദേശിക വിപണിയിൽ കന്നുകാലികളും റെഡ് മീറ്റും വിതരണം ചെയ്യാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചതായി വെറ്ററിനറി ക്വാറന്‍റെൻ ഡയറക്ടർ ഡോ. സമ മഹ്മൂദ് അൽ ഷെരീഫ് പറഞ്ഞു. 87,755 ആടുകൾ, 120,565 ചെമ്മരിയാടുകൾ, 6,550 കന്നുകാലികൾ, 2,500 ഒട്ടകങ്ങൾ എന്നിവയാണ് ഈ വർഷം ഇറക്കുമതി ചെയ്യുക. ഇതിനുള്ള നടപടിക്രമങ്ങൾ കന്നുകാലി കമ്പനികളുമായി ബന്ധപ്പെട്ട്…

Read More

ഒമാനിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ രാത്രി വൈകിയും അതിരാവിലെയും താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെട്ടേക്കും. സമാന സാഹചര്യങ്ങൾ ഒമാൻ കടൽത്തീരത്തിന്‍റെ ചില ഭാഗങ്ങളെയും ബാധിച്ചേക്കും. മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടി ഉയരാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ കടൽത്തീരങ്ങളിൽ തിരമാലകൾ 1.5 മീറ്റർ വരെ ഉയർന്നേക്കും. വസന്തകാലം…

Read More