ഒമാനിൽ ജൂലൈ 19 മുതൽ മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് പ്രാബല്യത്തിൽ വരും

ഒമാനിലെ എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് പ്രകാരം, ജൂലൈ 19 മുതൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികളും, സ്വദേശികളും ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും പ്രസവാവധിയുമായി ബന്ധപ്പെട്ട ഈ ഇൻഷുറൻസ് ബാധകമാകുന്നതാണ്. ഒമാനിലെ സാമൂഹിക സുരക്ഷാ നിയമങ്ങളുടെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. #بكِ_نهتم .. 19 يوليو 2024م بدء…

Read More

ഒമാനിൽ മെയ് 2 മുതൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 2, വ്യാഴാഴ്ച മുതൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി മെയ് 2 മുതൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഏതാനം മേഖലകളിൽ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം തുടക്കത്തിൽ വടക്കൻ ഗവർണറേറ്റുകളിലായിരിക്കും അനുഭവപ്പെടുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർന്ന് ഇത് അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിലേക്കും വ്യാപിക്കാനിടയുണ്ട്. ⛈️حالة…

Read More

സലാലയിലെ ഓട്ടിസം സെന്റർ തുറന്നു; ഓട്ടിസം സെപെക്ട്രം ഡിസോർഡറുള്ള കുട്ടികൾക്ക് പിന്തുണയും പുനരധിവാസവും ലക്ഷ്യമിട്ടാണ് പദ്ധതി

സലാലയിലെ ഓട്ടിസം സെന്‍റർ സാമൂഹിക വികസന മന്ത്രി ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പദ്ധതിക്ക് ധനസഹായം നൽകിയ ഒ.ക്യുയുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഓട്ടിസം സ്പെക്‌ട്രം ഡിസോർഡറുള്ള കുട്ടികൾക്ക് പിന്തുണയും പുനരധിവാസവും നൽകാൻ ലക്ഷ്യമിട്ടാണ് സെന്‍റർ തുറന്നത്. ഓട്ടിസം ബാധിച്ച 80 വ്യക്തികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണിതെന്ന് സലാലയിലെ അൽ വഫ സെന്‍റർ ഫോർ റീഹാബിലിറ്റേഷൻ ഓഫ് ഡിസെബിലിറ്റീസ് ഓഫ് ദി ഡിസിബിലിറ്റേഷൻ മേധാവി…

Read More

പുകയില ഉൽപന്നങ്ങൾക്ക് പ്ലെയിൻ പാക്കിങ് നടപ്പാക്കാൻ ഒമാൻ

പുകയില ഉൽപന്നങ്ങൾക്ക് ആകർഷണം തോന്നിപ്പിക്കാത്ത വിധത്തിൽ ലളിതമായ പാക്കിങ് നടപ്പാക്കാൻ സുൽത്താനേറ്റ്. പുകയില നിയന്ത്രണത്തിനുള്ള ദേശീയ സമിതിയാണ് പുതിയ പാക്കിങ് രീതി അവതരിപ്പിച്ചത്. ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യവും ആഗോളതലത്തിൽ 22ാമത്തേയും രാജ്യമാണ് ഒമാൻ. എല്ലാ ഡിസൈനുകളും അവകാശവാദങ്ങളും പ്രമോഷനൽ അടയാളങ്ങളും നീക്കംചെയ്യുകയാണ് പ്ലെയിൻ പാക്കേജിങ്ങിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്. അതേസമയം നിറം, ഫോണ്ട് തരം, വലുപ്പം എന്നിവ സംബന്ധിച്ച പ്രത്യേക നിയന്ത്രണങ്ങൾക്ക് കീഴിൽ ബ്രാൻഡ് നാമം നിലനിർത്തും.പുകയില ഉൽപന്നങ്ങളുടെ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും പുതിയ നിയന്ത്രണങ്ങൾ…

Read More

ഹഫീത് റെയിൽ; ഒമാൻ -യു.എ.ഇ റെയിലിന് പുതിയ പേര്

ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സി(യു.എ.ഇ)നുമിടയിലുള്ള റെയിൽ നെറ്റ്‌വർക്കിന് പുതിയ പേര്. ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ച് ഹഫീത് റെയിലെന്നാണ് പേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ച അവസാനിച്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യുഎഇ സന്ദർശനത്തിനിടെയാണ് പേര് പുറത്തുവിട്ടത്. ജബൽ ഹഫീതിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതാണ് ഈ നാമകരണം. ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയാണ് സുഹാർ തുറമുഖത്തെ യു.എ.ഇ നാഷണൽ റെയിൽ നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കുന്ന റെയിൽവേ…

Read More

മസ്കത്ത് ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് 26ന്

ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കും. എംബസി അങ്കണത്തില്‍ നാലുമണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും. സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് 98282270 എന്ന നമ്പറിൽ വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്കാമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Read More

ന്യൂനമർദം; ഒമാനിൽ നാളെ മുതൽ വീണ്ടും മഴ

ന്യൂനമർദത്തിൻറെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ കാറ്റിനും മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകും. ബുറൈമി, വടക്ക്-തെക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിൽ 10മുതൽ 30 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 27മുതൽ…

Read More

മഴ മാറി മാനം തെളിഞ്ഞു ; ഒമാൻ സാധാരണ നിലയിലേക്ക്

ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ തുടർച്ചയായി പെയ്ത കനത്ത മഴക്ക് ബുധനാഴ്ചയോടെ ശമനം ലഭിച്ചു. സാധാരണ ജീവിതം തിരിച്ചു പിടിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് മിക്ക ഗവർണറേറ്റുകളിലും നടന്നുവരുന്നത്. റോഡുകളിലേക്കുവീണ വലിയ പാറക്കെട്ടുകളും മണ്ണും വിവിധ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നീക്കികൊണ്ടിരിക്കുകയാണ്. വാദികുത്തിയൊലിച്ച് സുഹാർ, ബുറൈമി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ റോഡുകൾ പാടെ തകർന്നിട്ടുണ്ട്. ചിലയിടത്ത് പാതകൾ വിണ്ടുകീറിയ നിലയിലാണ്. ഇവയെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ നന്നാക്കി ഗതാഗതം സുഗമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നെല്ലാം വെള്ളം നീങ്ങി തുടങ്ങിയിട്ടുണ്ട്. കനത്ത…

Read More

ഒമാനിലെ ബുറൈമിയിൽ ലഭിച്ചത് 302 മി.മീറ്റർ മഴ

ഒമാനിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മഴ തകർത്താടി. ഞായറാഴ്ച മുതലാണ് പെയ്തിറങ്ങാൻ തുടങ്ങിയത്. കനത്ത മഴ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻ നാശമാണ് വിതച്ചത്. റോഡുകളും കെട്ടിടങ്ങളും തകരുകയും വാഹനങ്ങൾ ഒലിച്ചു പോയതടക്കും നിരവധി അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ശർഖിയയിലെ സമദ് അൽ ഷാനിൽ 10 കുഞ്ഞുങ്ങളെ വാദികൊണ്ടുപോയത് നൊമ്പര വാർത്തയായി. പെരുമഴയിൽ പെട്ടുപോയ 1630 പേരെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളിലും മറ്റുമുള്ള 630 പേരെ…

Read More

ഒമാനിൽ പെയ്ത പേമാരി ; മത്ര സൂഖിൽ വെള്ളം ഇരച്ച് കയറി

ചൊവ്വാഴ്ച അര്‍ധരാത്രയില്‍ പെയ്ത മഴ അക്ഷരാർഥത്തില്‍ ഭീതി വിതച്ചുകൊണ്ടാണ് കടന്നുപോയത്. ശക്തമായ മഴക്കൊപ്പം കാറ്റും മിന്നലുമുണ്ടായതാണ് ആളുകളില്‍ ഭീതി നിറച്ചത്. ഒരു വേള മഴവെള്ളം ഇരച്ചുപൊന്തി കടകളിലൊക്കെ കയറി നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ഭയവും കച്ചവടക്കാരില്‍ സൃഷ്ടിച്ചിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച‌ മുന്നൊരുക്കങ്ങള്‍ സൂഖിലെ കച്ചവക്കാര്‍ നടത്തിയിരുന്നു. ഞായറാഴ്ച മുതല്‍ ഭാഗികമായി മാത്രമേ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നുള്ളു. സാധാരണ രണ്ട് ദിവസമാണ് സൂഖിലെ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധിക്കായി അടച്ചിടാറുള്ളത്. ഇത്തവണ മൂന്നാം പെരുന്നാള്‍ വെള്ളിയാഴ്ച ആയതിനാല്‍ മൂന്ന്…

Read More