ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു

15 ദശലക്ഷത്തിലധികം ഒമാനി റിയാൽ നിക്ഷേപിച്ച ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി തുടങ്ങിയവർ പങ്കെടുത്തു. നൂതന ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫാക്ടറി, ഇൻട്രാവെനസ് സൊല്യൂഷനുകളുടെയും കിഡ്നി ഡയാലിസിസ് സൊല്യൂഷനുകളുടെയും നിർമാണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. 22,000 ചതുരശ്ര മീറ്ററിലാണ് ഫാക്ടറി നിർമിച്ചത്. പ്രതിവർഷം 15 ദശലക്ഷം യൂണിറ്റ് ഇൻട്രാവെനസ്…

Read More

മനാമ സെൻട്രൽ മാർക്കറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റും

ബഹ്‌റൈനിലെ ഏറ്റവും വലുതും പ്രമുഖവുമായ സെൻട്രൽ മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ കാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാർക്കറ്റ് മാറ്റുമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു. ഇതിനായി അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാെണന്നും ഇതുവരെ സ്ഥലമൊന്നും തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്ന താൽക്കാലിക അറ്റകുറ്റപ്പണികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. നവീകരണം, പുനർനിർമാണം എന്നിവ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ്…

Read More

നബിദിനം: 175 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി

നബിദിനത്തോടനുബന്ധിച്ച് ഒമാൻ ഭരണാധികാരിയുടെ കാരുണ്യത്തിൽ തടവുകാർ മോചിതരായി. 175 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകിയിരിക്കുന്നത്. സ്വദേശികളും വിദേശികളെയുമുൾപ്പടെയാണ് ഇത്രയുംപേർ മോചിതരായിരിക്കുന്നത്.

Read More

ഏഴ് മാസത്തിനുള്ളിൽ ഒമാനിലെത്തിയത് 2.3 ദശലക്ഷം സന്ദർശകർ

ഒമാനിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധന. ഈ വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ സുൽത്താനേറ്റിന് 2.3 ദശലക്ഷം സന്ദർശകരെയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.4 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളെത്തിയത് യു.എ.ഇയിൽ നിന്നാണ്. 7,14,636 ഇമാറാത്തികളാണ് ഇക്കാലയളവിൽ സുൽത്താനേറ്റ് സന്ദർശിച്ചത്. ഇന്ത്യക്കാർ (3,67,166), യമനികൾ (139,354), ജർമൻ സ്വദേശികൾ (79,439) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരുന്ന രാജ്യക്കാർ. ഇതേ കാലയളവിൽ ഏകദേശം 4.7 ദശലക്ഷം സന്ദർശകർ രാജ്യത്തുനിന്ന് പുറത്തേക്ക് പോകുകയും ചെയ്തു….

Read More

‘ലൈസൻസില്ലാതെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തരുത്’; മുന്നറിയിപ്പുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

അനധികൃതമായി സ്വകാര്യ സ്‌കൂളുകൾ, ക്ലാസ്സ്‌റൂമുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കർശനമായ മുന്നറിയിപ്പ് നൽകി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ നിയമമനുസരിച്ച്, അനുമതിയില്ലാതെ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ ലൈസൻസ് നേടുന്നത് നിർണായകമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികളെ സംരക്ഷിക്കാനും വിദ്യാഭ്യാസ ധാർമികത നിലനിർത്താനും സ്ഥാപിച്ച നിയമ ചട്ടക്കൂടിനുള്ളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. അനധികൃത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ റിപ്പോർട്ട്…

Read More

ഒമാനിലെ ഖനന സാധ്യത: എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി

ഒമാനിലെ ഖനന സാധ്യതകൾ തേടി മിനറൽസ് ഡെവലപ്മെന്റ് ഒമാൻ (MDO) എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി. അൽ ബുറൈമി, നോർത്ത് സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ ഏഴ് മേഖലകളിലാണ് സമഗ്ര ഏരിയൽ ജിയോഫിസിക്കൽ സർവേ നടത്തിയത്.ധാതു വിഭവങ്ങൾ തിരിച്ചറിയാനും വിലയിരുത്താനും ആവശ്യമായ കാന്തിക, റേഡിയോമെട്രിക്, വൈദ്യുതകാന്തിക, ഗുരുത്വാകർഷണ അളവുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് സർവേയിലൂടെ ശേഖരിച്ചത്. ഒമാനിലെ ഖനന സാധ്യതകൾ വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക്…

Read More

മൂന്നു വർഷത്തിനുള്ളിൽ 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രം: ഒമാൻ

2025 മുതൽ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ് വിവിധ തൊഴിലുകൾ ഒമാനികൾക്ക് മാത്രമാക്കുക. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ഇരുമേഖലകളിലുമായി ഒമാനൈസേഷൻ ചെയ്യപ്പെടുന്ന തസ്തികകൾ കാണാം: ഗതാഗത, ലോജിസ്റ്റിക് മേഖല (2025 ജനുവരി മുതൽ): മറൈൻ ഒബ്‌സർവർ കൊമേഴ്‌സ്യൽ ബ്രോക്കർ ക്വാളിറ്റി കൺട്രോളർ ഷിപ്പ് ട്രാഫിക് കൺട്രോളർ ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവർ പുതിയ…

Read More

ഒമാനിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി

ഒമാനിലെ സൗത്ത് ശർഖിയ, ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി. നവംബർ അവാസാനം വരെ മൂന്ന് മാസം സീസൺ നീണ്ടു നിൽക്കും. കഴിഞ്ഞ വർഷം പരാമ്പരാഗത മത്സ്യതൊഴിലാളികൾ 2,761 ടൺ ചെമ്മീൻ പിടിച്ചിരുന്നു. ഇതിൽ 2,024 ടൺ അൽവുസ്ത ഗവർണറേറ്റിൽ നിന്നും 717 ടൺ സൗത്ത് ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ്. അതേസമയം 6.6 ഒമാൻ റിയാൽ വിലവരുന്ന 2,680 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും ചെയ്തു. 2022ൽ ഒമാനിൽ 1,721 ടൺ ചെമ്മീനാണ്…

Read More

30ലധികം തസ്തികകൾകൂടി സ്വദേശിവത്കരിച്ച് ഒമാൻ

നിരവധി തസ്തികകളിൽ പുതുതായി സ്വദേശിവത്കരണം നടപ്പാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഇവയിൽ നിരവധി തസ്തികകളിലെ സ്വദേശിവത്കരണം ഇന്നുമുതൽ നിലവിൽ വരും. അടുത്തവർഷം ജനുവരി ഒന്നു മുതലും 2026 ജനുവരി ഒന്നു മുതലും 2027 ജനുവരി ഒന്നുമുതലും സ്വദേശിവത്കരണം നടപ്പിലാകുന്ന തസ്തികകളുമുണ്ട്. വിവിധ മേഖലകളിൽ സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ വഹിക്കുന്ന റഫ്രിജറേറ്ററ്റ് ട്രെയിലർ, ട്രക്ക് ഡ്രൈവർ, വെള്ളം വണ്ടി ട്രക്ക്, ട്രെയിലർ ഡ്രൈവർമാർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, നീന്തൽ രക്ഷകൻ,…

Read More

ഒമാനിലെ സാമൂഹിക സുരക്ഷ ഫണ്ടിൽ വിദേശികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാം

ഒമാനിലെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന വിദേശികൾക്കും സ്വന്തമായി സാമൂഹിക സുരക്ഷ ഫണ്ടിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം. തങ്ങളുടെ ശമ്പളം അടക്കം വിവരങ്ങൾ ഇ-പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ആരംഭിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ ശരിയാണോയെന്ന് തൊഴിലുടമക്ക് പരിശോധിക്കാനും കഴിയും. തൊഴിലുടമ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരുടെ സാമൂഹിക സുരക്ഷക്കായി നിക്ഷേപിക്കുന്ന സംവിധാനമാണ് സാമൂഹിക സുരക്ഷ ഫണ്ട്. സ്വദേശി ജീവനക്കാർക്ക www.spf.gov.om. എന്ന പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നു….

Read More