ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ബഹ്റൈനിലെത്തി

ഇന്ത്യൻ നേവൽ ഷിപ് ഐ.എൻ.എസ് തീർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ് ഐ.സി.ജി.എസ് വീര എന്നിവ ബഹ്റൈൻ തീരത്തെത്തി. ദക്ഷിണ നാവിക കമാൻഡിലെ ഒന്നാം പരിശീലന സ്ക്വാഡ്രണിലെ കപ്പലാണ് ഐ.എൻ.എസ് തീർ. നാവിക സഹകരണം വർധിപ്പിക്കുന്നതിനും പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നാവികസേന പറഞ്ഞു. ബഹ്റൈൻ നാവികസേനയുമായി ആശയവിനിമയങ്ങൾ നടന്നു. കപ്പലിലെ സേനാംഗങ്ങൾ യു.എസ് കോസ്റ്റ് ഗാർഡിനെയും സന്ദർശിച്ചു. വിവിധ സ്വകാര്യ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളെ സ്വീകരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. മാരിടൈം ഓപറേഷനുകളിലും മറ്റും…

Read More

കാറിന് തീയിട്ടു ; ഏഷ്യക്കാരനായ പ്രവാസിക്ക് ഒരു വർഷം തടവ്

മറ്റൊരാളുടെ വാഹനം മനഃപൂർവം കത്തിച്ചതിന് ഏഷ്യക്കാരനായ പ്രവാസിക്ക് ജയിൽശിക്ഷ. ഒരു വർഷം തടവിന് ശിക്ഷിച്ച ഹൈ ക്രിമിനൽ കോടതി ജയിൽ ശിക്ഷക്ക് പുറമെ, 180 ദീനാർ നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. ശിക്ഷ കാലാവധി പൂർത്തിയാകുമ്പോൾ രാജ്യത്തുനിന്ന് നാടുകടത്തും. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് വാഹനത്തിന് തീയിട്ടതിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യംചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു. കാറിന്റെ ടയറിനടിയിൽനിന്ന് കത്തിയ തുണി കണ്ടെത്തി. ഇതിൽനിന്ന് പ്രതി മനഃപൂർവം തീകത്തിച്ചതാണെന്ന് അന്വേഷണ…

Read More

ബഹ്റൈനിൽ പിടിച്ചെടുത്തത് 1,16,000 ദീനാറിൻ്റെ മയക്കുമരുന്ന് ; സ്ത്രീകൾ അടക്കം നിരവധി പേർ പിടിയിൽ

ബഹ്റൈനിൽ 1,16,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർകോട്ടിക് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നിരവധി വ്യക്തികളെ പിടികൂടിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഒന്നിലധികം മയക്കുമരുന്ന് ഇടപാടുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരിൽനിന്ന് ഏകദേശം ആറ് കിലോ മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തു. 1,16,000 ദീനാർ വില വരുന്നതാണിത്. മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച പണവും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. കേസ് പബ്ലിക്…

Read More

ബഹ്റൈനിൽ പുരാതന മൺപാത്ര ശേഖരണ പദ്ധതി ; 500 വർഷം പഴക്കമുളള പുരാവസ്തുക്കൾ കണ്ടെത്തി

അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ (ബാക്ക) പുരാതന മൺപാത്ര ശേഖരണ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ ബഹ്‌റൈൻ ഫോർട്ടിനടുത്തുനിന്ന് 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പൗരന്മാർക്കും താമസക്കാർക്കും ആർക്കിയോളജിയിൽ താൽപര്യം ജനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാക്ക ‘പുരാതന മൺപാത്ര ശേഖരണം’ പ്രവർത്തനം തുടങ്ങിയത്. 2022 ൽ ആരംഭിച്ച ‘ഫ്രണ്ട്സ് ഓഫ് ആർക്കിയോളജി’ പബ്ലിക് ഔട്ട്റീച്ച് പ്രോഗ്രാമും അതിന്റെ ഭാഗമായ ‘ദി ലിറ്റിൽ ആർക്കിയോളജിസ്റ്റും’ ഉൾപ്പെടുന്നതാണിത്. കുട്ടികളെ പുരാവസ്തു സൈറ്റുകളിലേക്ക് ക്ഷണിക്കുകയും പുരാവസ്തുക്കൾ എങ്ങനെ ഖനനം ചെയ്യാമെന്നും…

Read More

കേരളത്തിലേക്കുള്ള ഗൾഫ് എയർ സർവീസ് ഇനി നാല് ദിവസം മാത്രം

കേരളത്തിലേക്ക് ദിനേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് നവംബർ മുതൽ നാലുദിവസം മാത്രമെ ഉണ്ടായിരിക്കൂ. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവിസ് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും. തിരിച്ചുള്ള സർവിസും നാലുദിവസം മാത്രമാക്കി. ബഹ്റൈനിൽനിന്ന് കോഴിക്കോടിനുള്ള സർവിസ് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും.

Read More

ജീവിത നിലവാര സൂചിക; ബഹ്റൈന് ആഗോളതലത്തിൽ 36ാം സ്ഥാനം

മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് ആഗോളതലത്തിൽ 36ാം സ്ഥാനം. അമേരിക്കൻ മാഗസിനായ സി.ഇ.ഒ വേൾഡ് പുറത്തിറക്കിയ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലാണ് ബഹ്റൈന് അഭിമാനകരമായ നേട്ടം. അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ രണ്ടാം സ്ഥാനത്താണ്. മികച്ച തൊഴിൽ അന്തരീക്ഷം, വരുമാന സമത്വം, സാംസ്കാരിക സ്വാധീനം, മെച്ചപ്പെട്ട പൊതുജനാരോഗ്യം, വിദ്യാഭ്യാസ ഗുണനിലവാരം, സ്ഥിരതയും സുരക്ഷയും എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്. ലോകമെമ്പാടുമുള്ള 196 രാജ്യങ്ങളെ വിലയിരുത്തി, കാൽ ദശലക്ഷത്തിലധികം വ്യക്തികളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്….

Read More

പ്രവാസികളുടെ വർക്ക് പെർമിറ്റ് രണ്ട് വർഷമായി പരിമിതപ്പെടുത്തണം ; ആവശ്യം ഉന്നയിച്ച് എം.പി

സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി എം.പി. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്‌റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.ഈ തൊഴിലുകൾക്കുള്ള വർക്ക് പെർമിറ്റുകളെ രണ്ട് വർഷത്തേക്കായി പരിമിതപ്പെടുത്തണം.മാത്രമല്ല ഈ പെർമിറ്റുകൾ ഒരിക്കൽ മാത്രമേ പുതുക്കി നൽകാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു. പ്രവാസി തൊഴിലാളികൾ അനാവശ്യമായി രാജ്യത്ത് ദീർഘകാലം…

Read More

മയക്കുമരുന്ന് കടത്ത് ; പ്രതികളെ ബഹ്റൈനിൽ എത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

1,30,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്ത സുപ്രധാന മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളെ ബഹ്റൈനിലെത്തിക്കാൻ ശ്രമം തുടരുന്നു. മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരരെന്ന് കരുതുന്ന പ്രതികൾ രണ്ടുപേരും 26 വയസ്സുള്ളവരാണ്. ഇവർ രാജ്യത്തിന് പുറത്തുനിന്നാണ് പ്രവർത്തനം നടത്തുന്നതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് എയർപോർട്ടിൽ 6,40,000 ദിനാർ (ഏകദേശം 1.7 ദശലക്ഷം ഡോളർ) മൂല്യമുള്ള ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തത്. കസ്റ്റംസ്, മയക്കുമരുന്ന് എൻഫോഴ്സ്മെന്റ് യൂനിറ്റുകൾ ഉൾപ്പെടെ സുരക്ഷ ഏജൻസികൾ സംയുക്തമായാണ് കാർഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. പ്രത്യേക വർക്ക്ഷോപ്പുകളിൽ…

Read More

എണ്ണയിതര മേഖലയിൽ 2.8 ശതമാനത്തിൻ്റെ വാർഷിക വളർച്ചയുമായി ബഹ്റൈൻ

ബഹ്റൈന് എണ്ണ ഇതര മേഖലയിൽ 2.8ശതമാനം വാർഷിക വളർച്ചയുണ്ടായെന്ന് കണക്കുകൾ. എണ്ണ മേഖലയിൽ 6.7ശതമാനം ഇടിവ് ഉണ്ടായെങ്കിലും എണ്ണ ഇതര മേഖലയിലെ വളർച്ച ശുഭസൂചകമാണ്. ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രാലയം www.mofne.gov.bh വെബ്സൈറ്റിൽ പുറത്തുവിട്ട 2024-ലെ ബഹ്‌റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2024 രണ്ടാം പാദത്തിൽ യഥാർഥ ജി.ഡി.പി വളർച്ച 2024 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 1.3ശതമാനം ആണ്. ഗതാഗതം, സ്റ്റോറേജ് മേഖല 2024 രണ്ടാം പാദത്തിൽ 12.9ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു. ഇൻഫർമേഷൻ ആൻഡ്…

Read More

ബഹ്റൈൻ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം

ഈ മാസം 10 വരെ ബഹ്‌റൈനിലെ മുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം രാവിലെ 8 മുതൽ വൈകീട്ട് 3 വരെ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം നടത്തും.തിങ്കളാഴ്ചയാണ് പരിശീലനം തുടങ്ങിയത്. പൗരരും താമസക്കാരും മുൻകരുതലുകൾ എടുക്കണമെന്നും പരിശീലന സമയത്ത് ഈ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാർഡ് അഭ്യർഥിച്ചു.

Read More