Begin typing your search...

വചാതി കൂട്ട ബലാത്സംഗ കേസ്; പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി

വചാതി കൂട്ട ബലാത്സംഗ കേസ്; പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി ഉത്തരവിട്ടു. 1992 ജൂണിലാണ് 18 ഗോത്രവർഗ്ഗ യുവതികളെ ബലാൽസഗം ചെയ്തത്. വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ .4 ഐഎഫ്എസ് ഉദ്യോഗസ്ഥർ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു .2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് അപ്പീൽ നൽകിയത്.ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി നിർദേശിച്ചു.

ബലാൽസംഗ ചെയ്ത 17 ജീവനക്കാർ 5 ലക്ഷം വീതം ഇരകൾക്ക് നൽകണം .( 5 ലക്ഷം സർക്കാരും). വചാതി ഗ്രാമത്തിൻറെ ജീവിതനിലവാരം ഉയർത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു. വിധി പ്രസ്താവത്തിന് മുൻപ് ജഡ്ജി ഗ്രാമം സന്ദർശിച്ചിരുന്നു. അന്നത്തെ ജില്ലാ കളക്ടർ, എസ് പി,ഡിഎഫ്ഒ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവിൽ നിർദേശമുണ്ട്.

WEB DESK
Next Story
Share it