കൊടും പട്ടിണിയുടെ പിടിയിലമർന്ന ഗസ്സക്കുമേൽ ആക്രമണം തുടർന്ന് ഇസ്രായേൽ സേന. 75 ഫലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ നടന്ന വെടിവെപ്പിൽ 5പേർ കൊല്ലപ്പെട്ടു. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ ചിത്രം ഹമാസ് പുറത്തുവിട്ടു. അന്തർദേശീയ സമൂഹത്തിൻറെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ.
ഗസ്സക്കുമേൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ഇന്നലെ കൊല്ലപ്പെട്ടത് 75 ഫലസ്തീനികൾ
